തെരുവുനായ ശല്യം രൂക്ഷം; 7 പേർക്ക് കടിയേറ്റു
ചെട്ടികുളങ്ങര ∙ ഈരേഴ വടക്ക് രാജീവ് ഗാന്ധി കോളനി പ്രദേശത്തു തെരുവുനായ് ശല്യം രൂക്ഷമാകുന്നു, ഇന്നലെ ഏഴു പേർക്കു നായയുടെ കടിയേറ്റു. വീട്ടുമുറ്റത്തു നിന്ന ഈരേഴ വടക്ക് വിനേഷ് ഭവനം, സാവിത്രിയെ (53) ഓടിയെത്തിയ നായ കടിച്ചു. മൈക്രോഫിനാൻസ് പദ്ധതി പിരിവിനെത്തിയ വനിതയുൾപ്പെടെ റോഡിലൂടെ പോയ മറ്റു ആറോളം പേരെ നായ
ചെട്ടികുളങ്ങര ∙ ഈരേഴ വടക്ക് രാജീവ് ഗാന്ധി കോളനി പ്രദേശത്തു തെരുവുനായ് ശല്യം രൂക്ഷമാകുന്നു, ഇന്നലെ ഏഴു പേർക്കു നായയുടെ കടിയേറ്റു. വീട്ടുമുറ്റത്തു നിന്ന ഈരേഴ വടക്ക് വിനേഷ് ഭവനം, സാവിത്രിയെ (53) ഓടിയെത്തിയ നായ കടിച്ചു. മൈക്രോഫിനാൻസ് പദ്ധതി പിരിവിനെത്തിയ വനിതയുൾപ്പെടെ റോഡിലൂടെ പോയ മറ്റു ആറോളം പേരെ നായ
ചെട്ടികുളങ്ങര ∙ ഈരേഴ വടക്ക് രാജീവ് ഗാന്ധി കോളനി പ്രദേശത്തു തെരുവുനായ് ശല്യം രൂക്ഷമാകുന്നു, ഇന്നലെ ഏഴു പേർക്കു നായയുടെ കടിയേറ്റു. വീട്ടുമുറ്റത്തു നിന്ന ഈരേഴ വടക്ക് വിനേഷ് ഭവനം, സാവിത്രിയെ (53) ഓടിയെത്തിയ നായ കടിച്ചു. മൈക്രോഫിനാൻസ് പദ്ധതി പിരിവിനെത്തിയ വനിതയുൾപ്പെടെ റോഡിലൂടെ പോയ മറ്റു ആറോളം പേരെ നായ
ചെട്ടികുളങ്ങര ∙ ഈരേഴ വടക്ക് രാജീവ് ഗാന്ധി കോളനി പ്രദേശത്തു തെരുവുനായ് ശല്യം രൂക്ഷമാകുന്നു, ഇന്നലെ ഏഴു പേർക്കു നായയുടെ കടിയേറ്റു. വീട്ടുമുറ്റത്തു നിന്ന ഈരേഴ വടക്ക് വിനേഷ് ഭവനം, സാവിത്രിയെ (53) ഓടിയെത്തിയ നായ കടിച്ചു. മൈക്രോഫിനാൻസ് പദ്ധതി പിരിവിനെത്തിയ വനിതയുൾപ്പെടെ റോഡിലൂടെ പോയ മറ്റു ആറോളം പേരെ നായ ആക്രമിച്ചതായാണു പരാതി. പ്രദേശത്തു മാലിന്യം വലിച്ചെറിയുന്നതു പതിവായതോടെ തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.