തുറവൂർ വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഒഡിസ സ്വദേശികളായ 3 അംഗ സംഘം പൊലീസ് പിടിയിലായി. ഭോരൻ (40), ജിതേന്ദ്ര പ്രതാപ് (45), സുദേശ് (22) എന്നിവരെയാണ് അരൂർ -കോട്ടപ്പുറം റോഡിനു സമീപമുള്ള വാടക വീട്ടിൽ നിന്നു അരൂർ സ്റ്റേഷൻ ഇൻസ്പെക്‌ടർ പി.എസ്.ഷിജു, എസ്ഐ : ഗീതു മോൾ എന്നിവരുടെ

തുറവൂർ വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഒഡിസ സ്വദേശികളായ 3 അംഗ സംഘം പൊലീസ് പിടിയിലായി. ഭോരൻ (40), ജിതേന്ദ്ര പ്രതാപ് (45), സുദേശ് (22) എന്നിവരെയാണ് അരൂർ -കോട്ടപ്പുറം റോഡിനു സമീപമുള്ള വാടക വീട്ടിൽ നിന്നു അരൂർ സ്റ്റേഷൻ ഇൻസ്പെക്‌ടർ പി.എസ്.ഷിജു, എസ്ഐ : ഗീതു മോൾ എന്നിവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഒഡിസ സ്വദേശികളായ 3 അംഗ സംഘം പൊലീസ് പിടിയിലായി. ഭോരൻ (40), ജിതേന്ദ്ര പ്രതാപ് (45), സുദേശ് (22) എന്നിവരെയാണ് അരൂർ -കോട്ടപ്പുറം റോഡിനു സമീപമുള്ള വാടക വീട്ടിൽ നിന്നു അരൂർ സ്റ്റേഷൻ ഇൻസ്പെക്‌ടർ പി.എസ്.ഷിജു, എസ്ഐ : ഗീതു മോൾ എന്നിവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ∙ വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപന നടത്തി വന്ന ഒഡിഷ സ്വദേശികളായ മൂന്നംഗ സംഘം പൊലീസ് പിടിയിലായി. ഭോരൻ (40), ജിതേന്ദ്ര പ്രതാപ് (45), സുദേശ് (22) എന്നിവരെയാണ് അരൂർ -കോട്ടപ്പുറം റോഡിനു സമീപമുള്ള വാടക വീട്ടിൽ നിന്നു പൊലീസ് സംഘം പിടികൂടിയത്. ഇവിരിൽ നിന്നായി 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒഡിഷയിൽ നിന്നാണു കഞ്ചാവ് കൊണ്ടുവന്നതെന്നു മൂവരും പൊലീസിനോട് പറഞ്ഞു. മൂന്നു മാസം മുൻപ് മറ്റൊരു ഒഡീഷ സംഘം താമസിച്ചിരുന്ന അരൂരിലെ വാടക വീട്ടിൽ നിന്നു 20.5 കിലോ കഞ്ചാവുമായി 4 ഒഡീഷ സ്വദേശികൾ പൊലീസിന്റെ പിടിയിലായിരുന്നു. ഇവർ റിമാൻഡിലാണ്. അരൂരിലെ വ്യവസായ കേന്ദ്രങ്ങളിൽ ജോലിക്കെന്ന പേരിലെത്തുന്ന സംഘം ഒഡിഷയിൽ നിന്നു കഞ്ചാവ് അരൂരിൽ ട്രെയിൻമാർഗം എത്തിച്ച് അതിഥി തൊഴിലാളികൾ വിൽക്കുന്ന സംഘമാണിതെന്ന് പൊലീസ് പറ‍ഞ്ഞു.

English Summary:

Three men from Odisha were apprehended in Thuravoor, Kerala for allegedly selling cannabis. This arrest follows a similar incident three months prior, highlighting a concerning trend of drug trafficking involving migrant workers in the region.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT