അന്വേഷണം വേണ്ട; സിബിഐക്ക് വിലക്ക്
ബെംഗളൂരു∙ സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ സിബിഐക്കു നൽകിയിരുന്ന പൊതു അനുമതി കർണാടക മന്ത്രിസഭ പിൻവലിച്ചു. ഇതോടെ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ സിബിഐക്ക് കേസുകൾ അന്വേഷിക്കാൻ കഴിയൂ. നിഷേധിച്ചാൽ ഇനി സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും. മൈസൂരു ഭൂമി കൈമാറ്റ ഇടപാടിൽ
ബെംഗളൂരു∙ സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ സിബിഐക്കു നൽകിയിരുന്ന പൊതു അനുമതി കർണാടക മന്ത്രിസഭ പിൻവലിച്ചു. ഇതോടെ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ സിബിഐക്ക് കേസുകൾ അന്വേഷിക്കാൻ കഴിയൂ. നിഷേധിച്ചാൽ ഇനി സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും. മൈസൂരു ഭൂമി കൈമാറ്റ ഇടപാടിൽ
ബെംഗളൂരു∙ സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ സിബിഐക്കു നൽകിയിരുന്ന പൊതു അനുമതി കർണാടക മന്ത്രിസഭ പിൻവലിച്ചു. ഇതോടെ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ സിബിഐക്ക് കേസുകൾ അന്വേഷിക്കാൻ കഴിയൂ. നിഷേധിച്ചാൽ ഇനി സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും. മൈസൂരു ഭൂമി കൈമാറ്റ ഇടപാടിൽ
ബെംഗളൂരു∙ സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ സിബിഐക്കു നൽകിയിരുന്ന പൊതു അനുമതി കർണാടക മന്ത്രിസഭ പിൻവലിച്ചു. ഇതോടെ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ സിബിഐക്ക് കേസുകൾ അന്വേഷിക്കാൻ കഴിയൂ. നിഷേധിച്ചാൽ ഇനി സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും. മൈസൂരു ഭൂമി കൈമാറ്റ ഇടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെ അന്വേഷണത്തിനു കർണാടക ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് നടപടി. സിബിഐ പക്ഷപാതപരമായി പ്രവർത്തിക്കുന്നതിനാലാണു നടപടിയെന്നു നിയമമന്ത്രി എച്ച്.കെ.പാട്ടീൽ പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, തമിഴ്നാട്, ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളുടെ മാതൃകയിലാണ് കർണാടകയും അനുമതി റദ്ദാക്കുന്നത്. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ തുടരാനാകും.