സെക്രട്ടേറിയറ്റ് നിർമാണം: സ്റ്റാലിനും മന്ത്രി ദുരൈമുരുകനും എതിരായ കേസ് പിൻവലിക്കും
ചെന്നൈ ∙ പുതിയ സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിര സമുച്ചയം നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ തുടങ്ങിയവർക്കെതിരെ മുൻ അണ്ണാഡിഎംകെ സർക്കാരിന്റെ കാലത്ത് റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി. 2006 – 2011 കാലത്ത് എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള
ചെന്നൈ ∙ പുതിയ സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിര സമുച്ചയം നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ തുടങ്ങിയവർക്കെതിരെ മുൻ അണ്ണാഡിഎംകെ സർക്കാരിന്റെ കാലത്ത് റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി. 2006 – 2011 കാലത്ത് എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള
ചെന്നൈ ∙ പുതിയ സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിര സമുച്ചയം നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ തുടങ്ങിയവർക്കെതിരെ മുൻ അണ്ണാഡിഎംകെ സർക്കാരിന്റെ കാലത്ത് റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി. 2006 – 2011 കാലത്ത് എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള
ചെന്നൈ ∙ പുതിയ സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിര സമുച്ചയം നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ തുടങ്ങിയവർക്കെതിരെ മുൻ അണ്ണാഡിഎംകെ സർക്കാരിന്റെ കാലത്ത് റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി.
2006 – 2011 കാലത്ത് എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണ് ഓമന്തുരാർ ഗവ. എസ്റ്റേറ്റിൽ നിയമസഭാ മന്ദിരം നിർമിച്ചത്. ജയലളിത അധികാരമേറ്റതിനെ തുടർന്ന് നിയമസഭാ പ്രവർത്തനങ്ങൾ ഇവിടെ നിന്ന് മാറ്റുകയും കെട്ടിടത്തെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയായി മാറ്റുകയും ചെയ്തു.
കേസുമായി മുന്നോട്ട് പോകാൻ ആരെയും നിർബന്ധിക്കാനാകില്ലെന്നു നിരീക്ഷിച്ച കോടതി, ജയവർധന്റെ ഹർജി തള്ളുകയും കേസ് പിൻവലിക്കാൻ സർക്കാരിന് അനുവാദം നൽകുകയുമായിരുന്നു.