കീരംപാറ∙ പുന്നേക്കാടിനു സമീപം കളപ്പാറ പനച്ചിക്കുടി ജോബിയുടെ വീടിന്റെ മുറ്റത്തു വരെ കാട്ടാനയെത്തി നാശംവരുത്തി. ശനി രാത്രിയാണു സംഭവം. മുറ്റത്തും പുരയിടത്തിലുമായി നിന്ന തെങ്ങുകളും വാഴകളും നശിപ്പിച്ചു.ശബ്ദം കേട്ടു വാതിൽ തുറന്ന വീട്ടുകാർ ആനയെ കണ്ടു ഭയന്നു. പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണ്.

കീരംപാറ∙ പുന്നേക്കാടിനു സമീപം കളപ്പാറ പനച്ചിക്കുടി ജോബിയുടെ വീടിന്റെ മുറ്റത്തു വരെ കാട്ടാനയെത്തി നാശംവരുത്തി. ശനി രാത്രിയാണു സംഭവം. മുറ്റത്തും പുരയിടത്തിലുമായി നിന്ന തെങ്ങുകളും വാഴകളും നശിപ്പിച്ചു.ശബ്ദം കേട്ടു വാതിൽ തുറന്ന വീട്ടുകാർ ആനയെ കണ്ടു ഭയന്നു. പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീരംപാറ∙ പുന്നേക്കാടിനു സമീപം കളപ്പാറ പനച്ചിക്കുടി ജോബിയുടെ വീടിന്റെ മുറ്റത്തു വരെ കാട്ടാനയെത്തി നാശംവരുത്തി. ശനി രാത്രിയാണു സംഭവം. മുറ്റത്തും പുരയിടത്തിലുമായി നിന്ന തെങ്ങുകളും വാഴകളും നശിപ്പിച്ചു.ശബ്ദം കേട്ടു വാതിൽ തുറന്ന വീട്ടുകാർ ആനയെ കണ്ടു ഭയന്നു. പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീരംപാറ∙ പുന്നേക്കാടിനു സമീപം കളപ്പാറ പനച്ചിക്കുടി ജോബിയുടെ വീടിന്റെ മുറ്റത്തു വരെ കാട്ടാനയെത്തി നാശംവരുത്തി. ശനി രാത്രിയാണു സംഭവം. മുറ്റത്തും പുരയിടത്തിലുമായി നിന്ന തെങ്ങുകളും വാഴകളും നശിപ്പിച്ചു. ശബ്ദം കേട്ടു വാതിൽ തുറന്ന വീട്ടുകാർ ആനയെ കണ്ടു ഭയന്നു. പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണ്.