തോക്കു ചൂണ്ടി പണം തട്ടാൻ ശ്രമം; 2 പേർ പിടിയിൽ
ആലങ്ങാട് ∙ തോക്കു ചൂണ്ടി പണം തട്ടാൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ വിഗ്നേഷ് പുഷ്കരൻ (29), നീറിക്കോട് പുതിയറോഡ് മണ്ണായത്ത് വീട്ടിൽ അർജുൻ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആലങ്ങാട് കുന്നുപുറം– കൈത്തറി റോഡിൽ ഇരവിപുരം ക്ഷേത്രത്തിനു സമീപത്തുള്ള
ആലങ്ങാട് ∙ തോക്കു ചൂണ്ടി പണം തട്ടാൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ വിഗ്നേഷ് പുഷ്കരൻ (29), നീറിക്കോട് പുതിയറോഡ് മണ്ണായത്ത് വീട്ടിൽ അർജുൻ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആലങ്ങാട് കുന്നുപുറം– കൈത്തറി റോഡിൽ ഇരവിപുരം ക്ഷേത്രത്തിനു സമീപത്തുള്ള
ആലങ്ങാട് ∙ തോക്കു ചൂണ്ടി പണം തട്ടാൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ വിഗ്നേഷ് പുഷ്കരൻ (29), നീറിക്കോട് പുതിയറോഡ് മണ്ണായത്ത് വീട്ടിൽ അർജുൻ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആലങ്ങാട് കുന്നുപുറം– കൈത്തറി റോഡിൽ ഇരവിപുരം ക്ഷേത്രത്തിനു സമീപത്തുള്ള
ആലങ്ങാട് ∙ തോക്കു ചൂണ്ടി പണം തട്ടാൻ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ വിഗ്നേഷ് പുഷ്കരൻ (29), നീറിക്കോട് പുതിയറോഡ് മണ്ണായത്ത് വീട്ടിൽ അർജുൻ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആലങ്ങാട് കുന്നുപുറം– കൈത്തറി റോഡിൽ ഇരവിപുരം ക്ഷേത്രത്തിനു സമീപത്തുള്ള കടകളിൽ കയറി സ്ത്രീകൾക്കു നേരെ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയാണു പണം തട്ടാൻ ശ്രമിച്ചത്. നാട്ടുകാരാണു വിവരം പൊലീസിനെ അറിയിച്ചത്.