കോതമംഗലം നഗരത്തിൽ ആളുകളെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ
കോതമംഗലം∙ നഗരത്തിൽ തിങ്കളാഴ്ച രാവിലെ ആളുകളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഓടിനടന്ന് ആളുകളെ ആക്രമിച്ച ശേഷം അവശനിലയിൽ കണ്ട നായ പിന്നീടു ചത്തതോടെ നഗരസഭാധികൃതർ മണ്ണുത്തി വെറ്ററിനറി കോളജിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റു 12 പേർ ചികിത്സ
കോതമംഗലം∙ നഗരത്തിൽ തിങ്കളാഴ്ച രാവിലെ ആളുകളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഓടിനടന്ന് ആളുകളെ ആക്രമിച്ച ശേഷം അവശനിലയിൽ കണ്ട നായ പിന്നീടു ചത്തതോടെ നഗരസഭാധികൃതർ മണ്ണുത്തി വെറ്ററിനറി കോളജിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റു 12 പേർ ചികിത്സ
കോതമംഗലം∙ നഗരത്തിൽ തിങ്കളാഴ്ച രാവിലെ ആളുകളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഓടിനടന്ന് ആളുകളെ ആക്രമിച്ച ശേഷം അവശനിലയിൽ കണ്ട നായ പിന്നീടു ചത്തതോടെ നഗരസഭാധികൃതർ മണ്ണുത്തി വെറ്ററിനറി കോളജിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റു 12 പേർ ചികിത്സ
കോതമംഗലം∙ നഗരത്തിൽ തിങ്കളാഴ്ച രാവിലെ ആളുകളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഓടിനടന്ന് ആളുകളെ ആക്രമിച്ച ശേഷം അവശനിലയിൽ കണ്ട നായ പിന്നീടു ചത്തതോടെ നഗരസഭാധികൃതർ മണ്ണുത്തി വെറ്ററിനറി കോളജിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റു 12 പേർ ചികിത്സ തേടിയിരുന്നു. മറ്റു തെരുവുനായ്ക്കൾക്കും കടിയേറ്റിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്നും നായയുടെ കടിയേറ്റവർ കൃത്യമായി വാക്സീൻ സ്വീകരിക്കണമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.