'ഗോ സ്ലോ' മുന്നറിയിപ്പ് കണ്ട് മറ്റൊന്നും തോന്നരുത്– പതുക്കെ പോയാൽ നിങ്ങൾക്കു കൊള്ളാം; കുഴിയുണ്ട്, വീഴും
കുണ്ടന്നൂർ ∙ ഏറെ തിരക്കുള്ള കൊച്ചി ധനുഷ്കോടി ദേശീയപാത തുടങ്ങുന്ന കുണ്ടന്നൂരിൽ 'ഗോ സ്ലോ' മുന്നറിയിപ്പ് കണ്ട് മറ്റൊന്നും തോന്നരുത്. പാതാളക്കുഴിയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്.ടൈലും ടാറും ചേരുന്ന ഭാഗത്ത് രൂപം കൊണ്ട വിള്ളലാണ് പാതാളക്കുഴിയായി മാറിയത്. മാസങ്ങളായി ഇതേ നില തുടരുന്നു. ആഴമറിയാതെ
കുണ്ടന്നൂർ ∙ ഏറെ തിരക്കുള്ള കൊച്ചി ധനുഷ്കോടി ദേശീയപാത തുടങ്ങുന്ന കുണ്ടന്നൂരിൽ 'ഗോ സ്ലോ' മുന്നറിയിപ്പ് കണ്ട് മറ്റൊന്നും തോന്നരുത്. പാതാളക്കുഴിയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്.ടൈലും ടാറും ചേരുന്ന ഭാഗത്ത് രൂപം കൊണ്ട വിള്ളലാണ് പാതാളക്കുഴിയായി മാറിയത്. മാസങ്ങളായി ഇതേ നില തുടരുന്നു. ആഴമറിയാതെ
കുണ്ടന്നൂർ ∙ ഏറെ തിരക്കുള്ള കൊച്ചി ധനുഷ്കോടി ദേശീയപാത തുടങ്ങുന്ന കുണ്ടന്നൂരിൽ 'ഗോ സ്ലോ' മുന്നറിയിപ്പ് കണ്ട് മറ്റൊന്നും തോന്നരുത്. പാതാളക്കുഴിയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്.ടൈലും ടാറും ചേരുന്ന ഭാഗത്ത് രൂപം കൊണ്ട വിള്ളലാണ് പാതാളക്കുഴിയായി മാറിയത്. മാസങ്ങളായി ഇതേ നില തുടരുന്നു. ആഴമറിയാതെ
കുണ്ടന്നൂർ ∙ ഏറെ തിരക്കുള്ള കൊച്ചി ധനുഷ്കോടി ദേശീയപാത തുടങ്ങുന്ന കുണ്ടന്നൂരിൽ 'ഗോ സ്ലോ' മുന്നറിയിപ്പ് കണ്ട് മറ്റൊന്നും തോന്നരുത്. പാതാളക്കുഴിയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്. ടൈലും ടാറും ചേരുന്ന ഭാഗത്ത് രൂപം കൊണ്ട വിള്ളലാണ് പാതാളക്കുഴിയായി മാറിയത്. മാസങ്ങളായി ഇതേ നില തുടരുന്നു.
ആഴമറിയാതെ ഒട്ടേറെ സ്കൂട്ടർ യാത്രികർ അപകടത്തിൽ പെട്ടതോടെ നാട്ടുകാർ കോൺക്രീറ്റ് മിശ്രിതം ഇട്ട് കുഴി മൂടിയെങ്കിലും വീണ്ടും കുഴിയായി.അപകടം തുടർന്നതോടെയാണ് ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് മുന്നറിയിപ്പ് ബോർഡും ബാരിയറും സ്ഥാപിച്ചത്. രാത്രി ചുവപ്പ് ലൈറ്റ് തെളിയും വിധമാണ് മുന്നറിയിപ്പ്.