വാഹനം പൊളിക്കൽകേന്ദ്രം ശല്യമെന്ന് പരാതി
മൂവാറ്റുപുഴ∙ വാഹനങ്ങൾ പൊളിച്ചു ഭാഗങ്ങളാക്കുന്ന കേന്ദ്രം ദുരിതമാകുന്നതിൽ പ്രതിഷേധിച്ച് സമീപവാസികൾ ആർഡിഒയ്ക്കും പഞ്ചായത്തിനും പരാതി നൽകി. വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന പെരുമറ്റം കൂൾമാരിയിലെ കേന്ദ്രമാണ് ദുരിതം വിതയ്ക്കുന്നത്.ജനവാസ മേഖലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ആണു കേന്ദ്രം പ്രവർത്തിക്കുന്നത്. എവിടെ
മൂവാറ്റുപുഴ∙ വാഹനങ്ങൾ പൊളിച്ചു ഭാഗങ്ങളാക്കുന്ന കേന്ദ്രം ദുരിതമാകുന്നതിൽ പ്രതിഷേധിച്ച് സമീപവാസികൾ ആർഡിഒയ്ക്കും പഞ്ചായത്തിനും പരാതി നൽകി. വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന പെരുമറ്റം കൂൾമാരിയിലെ കേന്ദ്രമാണ് ദുരിതം വിതയ്ക്കുന്നത്.ജനവാസ മേഖലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ആണു കേന്ദ്രം പ്രവർത്തിക്കുന്നത്. എവിടെ
മൂവാറ്റുപുഴ∙ വാഹനങ്ങൾ പൊളിച്ചു ഭാഗങ്ങളാക്കുന്ന കേന്ദ്രം ദുരിതമാകുന്നതിൽ പ്രതിഷേധിച്ച് സമീപവാസികൾ ആർഡിഒയ്ക്കും പഞ്ചായത്തിനും പരാതി നൽകി. വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന പെരുമറ്റം കൂൾമാരിയിലെ കേന്ദ്രമാണ് ദുരിതം വിതയ്ക്കുന്നത്.ജനവാസ മേഖലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ആണു കേന്ദ്രം പ്രവർത്തിക്കുന്നത്. എവിടെ
മൂവാറ്റുപുഴ∙ വാഹനങ്ങൾ പൊളിച്ചു ഭാഗങ്ങളാക്കുന്ന കേന്ദ്രം ദുരിതമാകുന്നതിൽ പ്രതിഷേധിച്ച് സമീപവാസികൾ ആർഡിഒയ്ക്കും പഞ്ചായത്തിനും പരാതി നൽകി. വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന പെരുമറ്റം കൂൾമാരിയിലെ കേന്ദ്രമാണ് ദുരിതം വിതയ്ക്കുന്നത്.ജനവാസ മേഖലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ആണു കേന്ദ്രം പ്രവർത്തിക്കുന്നത്. എവിടെ നിന്നാണ് എത്തിക്കുന്നത് എന്നറിയാത്ത വാഹനങ്ങൾ ഇവിടെ പൊളിച്ചു പല പാർട്സും ആക്കി മാറ്റുകയാണു ചെയ്യുന്നത്. ഇതിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മഴക്കാലത്ത് ഇവിടെ എത്തിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഓയിലും മറ്റു മാലിന്യങ്ങളും സമീപത്തുള്ള കിണറ്റിലും മറ്റും ഒഴുകി എത്തുന്നതായാണു പരാതി. ശബ്ദ മലിനീകരണവും രൂക്ഷമാണ്. മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെ ആണു വീണ്ടും സമീപത്തെ സ്ഥലം ഏറ്റെടുത്ത് കേന്ദ്രം വിപുലീകരിക്കാനുള്ള നീക്കം. ഇതിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്കും ആർഡിഒയ്ക്കും നൽകി.