മണ്ണുമാന്തി യന്ത്രവും ടിപ്പറുകളും പിടിച്ചെടുത്തു
തൊടുപുഴ ∙ കീരികോട് ഭാഗത്ത് നെൽക്കൃഷിക്ക് അനുയോജ്യമായ സ്ഥലം സ്വകാര്യവ്യക്തി അനധികൃതമായി മണ്ണിട്ടു നികത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു സ്ക്വാഡ് നടത്തിയ പരിശോധനയിൽ മണ്ണുമാന്തി യന്ത്രവും ടിപ്പറുകളും പിടിച്ചെടുത്തു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി. നിയമപരമല്ലാത്ത
തൊടുപുഴ ∙ കീരികോട് ഭാഗത്ത് നെൽക്കൃഷിക്ക് അനുയോജ്യമായ സ്ഥലം സ്വകാര്യവ്യക്തി അനധികൃതമായി മണ്ണിട്ടു നികത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു സ്ക്വാഡ് നടത്തിയ പരിശോധനയിൽ മണ്ണുമാന്തി യന്ത്രവും ടിപ്പറുകളും പിടിച്ചെടുത്തു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി. നിയമപരമല്ലാത്ത
തൊടുപുഴ ∙ കീരികോട് ഭാഗത്ത് നെൽക്കൃഷിക്ക് അനുയോജ്യമായ സ്ഥലം സ്വകാര്യവ്യക്തി അനധികൃതമായി മണ്ണിട്ടു നികത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു സ്ക്വാഡ് നടത്തിയ പരിശോധനയിൽ മണ്ണുമാന്തി യന്ത്രവും ടിപ്പറുകളും പിടിച്ചെടുത്തു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി. നിയമപരമല്ലാത്ത
തൊടുപുഴ ∙ കീരികോട് ഭാഗത്ത് നെൽക്കൃഷിക്ക് അനുയോജ്യമായ സ്ഥലം സ്വകാര്യവ്യക്തി അനധികൃതമായി മണ്ണിട്ടു നികത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു സ്ക്വാഡ് നടത്തിയ പരിശോധനയിൽ മണ്ണുമാന്തി യന്ത്രവും ടിപ്പറുകളും പിടിച്ചെടുത്തു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസിനു കൈമാറി. നിയമപരമല്ലാത്ത മണ്ണെടുപ്പ് ശ്രദ്ധയിൽപെട്ടാൽ 04862 222503 എന്ന ഫോൺ നമ്പറിൽ 24 മണിക്കൂറും പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് തഹസിൽദാർ എം.അനിൽകുമാർ അറിയിച്ചു.