പശുവിനെ കടുവ കൊന്നുതിന്നു
വണ്ടിപ്പെരിയാർ ∙ മേയാൻ വിട്ട പശുവിനെ കടുവ കൊന്നുതിന്നു. കറുപ്പുപാലം കടശ്ശിക്കാട് ആറ്റോരം ഭാഗത്ത് പുളിക്കൽ സുരേന്ദ്രന്റെ പശുവിനെയാണു കടുവ കൊന്നത്. മേയാൻ അഴിച്ചുവിട്ട പശുവിന്റെ ജഡാവശിഷ്ടം വള്ളക്കടവ് ചപ്പാത്ത് മാട്ടുപ്പെട്ടി അമ്മിണി മൊട്ട ഭാഗത്താണു കണ്ടത്. വനപാലകർ നടത്തിയ പരിശോധനയിൽ കടുവയാണു
വണ്ടിപ്പെരിയാർ ∙ മേയാൻ വിട്ട പശുവിനെ കടുവ കൊന്നുതിന്നു. കറുപ്പുപാലം കടശ്ശിക്കാട് ആറ്റോരം ഭാഗത്ത് പുളിക്കൽ സുരേന്ദ്രന്റെ പശുവിനെയാണു കടുവ കൊന്നത്. മേയാൻ അഴിച്ചുവിട്ട പശുവിന്റെ ജഡാവശിഷ്ടം വള്ളക്കടവ് ചപ്പാത്ത് മാട്ടുപ്പെട്ടി അമ്മിണി മൊട്ട ഭാഗത്താണു കണ്ടത്. വനപാലകർ നടത്തിയ പരിശോധനയിൽ കടുവയാണു
വണ്ടിപ്പെരിയാർ ∙ മേയാൻ വിട്ട പശുവിനെ കടുവ കൊന്നുതിന്നു. കറുപ്പുപാലം കടശ്ശിക്കാട് ആറ്റോരം ഭാഗത്ത് പുളിക്കൽ സുരേന്ദ്രന്റെ പശുവിനെയാണു കടുവ കൊന്നത്. മേയാൻ അഴിച്ചുവിട്ട പശുവിന്റെ ജഡാവശിഷ്ടം വള്ളക്കടവ് ചപ്പാത്ത് മാട്ടുപ്പെട്ടി അമ്മിണി മൊട്ട ഭാഗത്താണു കണ്ടത്. വനപാലകർ നടത്തിയ പരിശോധനയിൽ കടുവയാണു
വണ്ടിപ്പെരിയാർ ∙ മേയാൻ വിട്ട പശുവിനെ കടുവ കൊന്നുതിന്നു. കറുപ്പുപാലം കടശ്ശിക്കാട് ആറ്റോരം ഭാഗത്ത് പുളിക്കൽ സുരേന്ദ്രന്റെ പശുവിനെയാണു കടുവ കൊന്നത്.മേയാൻ അഴിച്ചുവിട്ട പശുവിന്റെ ജഡാവശിഷ്ടം വള്ളക്കടവ് ചപ്പാത്ത് മാട്ടുപ്പെട്ടി അമ്മിണി മൊട്ട ഭാഗത്താണു കണ്ടത്.
വനപാലകർ നടത്തിയ പരിശോധനയിൽ കടുവയാണു പശുവിനെ കൊന്നതെന്നു സ്ഥിരീകരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സുരേന്ദ്രന് 5 കന്നുകാലികൾ ഇതുവരെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്നു സുരേന്ദ്രൻ പറഞ്ഞു.