മുല്ലപ്പെരിയാർ സുരക്ഷ; കേരള പൊലീസിന് പുതിയ ബോട്ട്: 14 പേർക്കു യാത്ര ചെയ്യാം, 39.50 ലക്ഷം രൂപ ചെലവ്
കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിയിലുള്ള കേരള പൊലീസിന് പുതിയ ബോട്ട്. തേക്കടി ബോട്ട് ലാൻഡിങ്ങിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഇനി പൊലീസിനു തേക്കടിയിൽ നിന്ന് 20 മിനിറ്റുകൊണ്ട് അണക്കെട്ടിൽ എത്താം. 14 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ട് 39.50 ലക്ഷം രൂപ ചെലവഴിച്ചാണ് ആഭ്യന്തര വകുപ്പ് വാങ്ങിയത്.
കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിയിലുള്ള കേരള പൊലീസിന് പുതിയ ബോട്ട്. തേക്കടി ബോട്ട് ലാൻഡിങ്ങിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഇനി പൊലീസിനു തേക്കടിയിൽ നിന്ന് 20 മിനിറ്റുകൊണ്ട് അണക്കെട്ടിൽ എത്താം. 14 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ട് 39.50 ലക്ഷം രൂപ ചെലവഴിച്ചാണ് ആഭ്യന്തര വകുപ്പ് വാങ്ങിയത്.
കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിയിലുള്ള കേരള പൊലീസിന് പുതിയ ബോട്ട്. തേക്കടി ബോട്ട് ലാൻഡിങ്ങിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഇനി പൊലീസിനു തേക്കടിയിൽ നിന്ന് 20 മിനിറ്റുകൊണ്ട് അണക്കെട്ടിൽ എത്താം. 14 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ട് 39.50 ലക്ഷം രൂപ ചെലവഴിച്ചാണ് ആഭ്യന്തര വകുപ്പ് വാങ്ങിയത്.
കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിയിലുള്ള കേരള പൊലീസിന് പുതിയ ബോട്ട്. തേക്കടി ബോട്ട് ലാൻഡിങ്ങിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഇനി പൊലീസിനു തേക്കടിയിൽ നിന്ന് 20 മിനിറ്റുകൊണ്ട് അണക്കെട്ടിൽ എത്താം. 14 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ട് 39.50 ലക്ഷം രൂപ ചെലവഴിച്ചാണ് ആഭ്യന്തര വകുപ്പ് വാങ്ങിയത്.
തേക്കടിയിൽ പൊലീസ് സേനയ്ക്ക് 2 ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവയിലൊന്ന് തകരാറിലായിട്ട് ഏറെ നാളായി. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്ന മറ്റൊരു ബോട്ടിൽ സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ നിലവിൽ 9 പേർക്ക് സഞ്ചരിക്കാൻ മാത്രമാണ് അനുമതി.ഈ സാഹചര്യത്തിൽ പുതിയ ബോട്ട് ലഭിച്ചത് പൊലീസ് സേനയ്ക്ക് ഏറെ സഹായകമാകും.