കനത്ത മഴ: വണ്ണപ്പുറം കോട്ടപ്പാറ റോഡരിക് ഇടിഞ്ഞു
വണ്ണപ്പുറം ∙ കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ചേലച്ചുവടിനു സമീപമാണ് സംഭവം. ഞായർ വൈകിട്ട് ആറു മണിയോടെയാണ് മണ്ണിടിഞ്ഞു റോഡിലേക്കു വീണത്. ഇതെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ കരാർ കമ്പനി റോഡിലെ മണ്ണു
വണ്ണപ്പുറം ∙ കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ചേലച്ചുവടിനു സമീപമാണ് സംഭവം. ഞായർ വൈകിട്ട് ആറു മണിയോടെയാണ് മണ്ണിടിഞ്ഞു റോഡിലേക്കു വീണത്. ഇതെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ കരാർ കമ്പനി റോഡിലെ മണ്ണു
വണ്ണപ്പുറം ∙ കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ചേലച്ചുവടിനു സമീപമാണ് സംഭവം. ഞായർ വൈകിട്ട് ആറു മണിയോടെയാണ് മണ്ണിടിഞ്ഞു റോഡിലേക്കു വീണത്. ഇതെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ കരാർ കമ്പനി റോഡിലെ മണ്ണു
വണ്ണപ്പുറം ∙ കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ചേലച്ചുവടിനു സമീപമാണ് സംഭവം. ഞായർ വൈകിട്ട് ആറു മണിയോടെയാണ് മണ്ണിടിഞ്ഞു റോഡിലേക്കു വീണത്. ഇതെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ കരാർ കമ്പനി റോഡിലെ മണ്ണു നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു. ഇടിഞ്ഞ ഭാഗം വീണ്ടും ഇടിയുന്ന വിധം അപകടാവസ്ഥയിലാണ് നിൽക്കുന്നത്. അതിനാൽ ഇവിടം ബലപ്പെടുത്താൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.