ലളിതമായൊരു സൈക്കിൾ‘യജ്ഞം’; മോഷണംപോയ സൈaക്കിൾ 6 മണിക്കൂറിനുള്ളിൽ കണ്ടെത്തി
ഇരിട്ടി ∙ മോഷണമുതലിന്റെ വലിപ്പച്ചെറുപ്പമല്ല അന്വേഷണത്തിന്റെ മാനദണ്ഡമെന്നു തെളിയിക്കുകയാണ് ഇരിട്ടി പൊലീസ്. ഇരിട്ടിയിലെ വ്യാപാരി കുന്നോത്തെ ജയിനിന്റെ വീട്ടുവരാന്തയിൽ നിർത്തിയിട്ടിരുന്ന ഗിയറുള്ള സൈക്കിളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.മകൻ റിഷിയുടെ പ്രിയസൈക്കിൾ ആയതിനാൽ ഭാര്യ ജാൻസി ഇന്നലെ ഉച്ചയോടെ
ഇരിട്ടി ∙ മോഷണമുതലിന്റെ വലിപ്പച്ചെറുപ്പമല്ല അന്വേഷണത്തിന്റെ മാനദണ്ഡമെന്നു തെളിയിക്കുകയാണ് ഇരിട്ടി പൊലീസ്. ഇരിട്ടിയിലെ വ്യാപാരി കുന്നോത്തെ ജയിനിന്റെ വീട്ടുവരാന്തയിൽ നിർത്തിയിട്ടിരുന്ന ഗിയറുള്ള സൈക്കിളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.മകൻ റിഷിയുടെ പ്രിയസൈക്കിൾ ആയതിനാൽ ഭാര്യ ജാൻസി ഇന്നലെ ഉച്ചയോടെ
ഇരിട്ടി ∙ മോഷണമുതലിന്റെ വലിപ്പച്ചെറുപ്പമല്ല അന്വേഷണത്തിന്റെ മാനദണ്ഡമെന്നു തെളിയിക്കുകയാണ് ഇരിട്ടി പൊലീസ്. ഇരിട്ടിയിലെ വ്യാപാരി കുന്നോത്തെ ജയിനിന്റെ വീട്ടുവരാന്തയിൽ നിർത്തിയിട്ടിരുന്ന ഗിയറുള്ള സൈക്കിളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.മകൻ റിഷിയുടെ പ്രിയസൈക്കിൾ ആയതിനാൽ ഭാര്യ ജാൻസി ഇന്നലെ ഉച്ചയോടെ
ഇരിട്ടി ∙ മോഷണമുതലിന്റെ വലിപ്പച്ചെറുപ്പമല്ല അന്വേഷണത്തിന്റെ മാനദണ്ഡമെന്നു തെളിയിക്കുകയാണ് ഇരിട്ടി പൊലീസ്. ഇരിട്ടിയിലെ വ്യാപാരി കുന്നോത്തെ ജയിനിന്റെ വീട്ടുവരാന്തയിൽ നിർത്തിയിട്ടിരുന്ന ഗിയറുള്ള സൈക്കിളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.മകൻ റിഷിയുടെ പ്രിയസൈക്കിൾ ആയതിനാൽ ഭാര്യ ജാൻസി ഇന്നലെ ഉച്ചയോടെ ഇരിട്ടി പൊലീസിൽ പരാതിയുമായിയെത്തി.
ഉടൻ തന്നെ എസ്ഐ റജി സ്കറിയ, സിപിഒമായ രതീഷ് സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. 6 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ വൈകിട്ടോടെ ബൻഹിൽ സ്കൂളിനു സമീപമുള്ള ഒരു വീട്ടിൽനിന്നു പൊലീസ് സൈക്കിൾ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു.