വയൽക്കോല ഉത്സവം സമാപിച്ചു
പാലക്കുന്ന്∙ ‘നഗരസഭാ’ പരിധിയിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് തിരുവക്കോളി തിരൂർ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് വയൽക്കോല ഉത്സവം സമാപിച്ചു. ഉത്സവ നടത്തിപ്പിനായി നാനാജാതി വിഭാഗത്തിൽപെടുന്ന നൂറുകണക്കിന് വീടുകളിൽ നിന്നു ശേഖരിക്കുന്ന നിശ്ചിത തുകയെ ‘വയച്ചൽ’ എന്നാണ് അറിയപ്പെടുന്നത്. ഇവിടത്തെ വയൽക്കോല
പാലക്കുന്ന്∙ ‘നഗരസഭാ’ പരിധിയിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് തിരുവക്കോളി തിരൂർ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് വയൽക്കോല ഉത്സവം സമാപിച്ചു. ഉത്സവ നടത്തിപ്പിനായി നാനാജാതി വിഭാഗത്തിൽപെടുന്ന നൂറുകണക്കിന് വീടുകളിൽ നിന്നു ശേഖരിക്കുന്ന നിശ്ചിത തുകയെ ‘വയച്ചൽ’ എന്നാണ് അറിയപ്പെടുന്നത്. ഇവിടത്തെ വയൽക്കോല
പാലക്കുന്ന്∙ ‘നഗരസഭാ’ പരിധിയിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് തിരുവക്കോളി തിരൂർ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് വയൽക്കോല ഉത്സവം സമാപിച്ചു. ഉത്സവ നടത്തിപ്പിനായി നാനാജാതി വിഭാഗത്തിൽപെടുന്ന നൂറുകണക്കിന് വീടുകളിൽ നിന്നു ശേഖരിക്കുന്ന നിശ്ചിത തുകയെ ‘വയച്ചൽ’ എന്നാണ് അറിയപ്പെടുന്നത്. ഇവിടത്തെ വയൽക്കോല
പാലക്കുന്ന്∙ ‘നഗരസഭാ’ പരിധിയിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് തിരുവക്കോളി തിരൂർ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് വയൽക്കോല ഉത്സവം സമാപിച്ചു. ഉത്സവ നടത്തിപ്പിനായി നാനാജാതി വിഭാഗത്തിൽപെടുന്ന നൂറുകണക്കിന് വീടുകളിൽ നിന്നു ശേഖരിക്കുന്ന നിശ്ചിത തുകയെ ‘വയച്ചൽ’ എന്നാണ് അറിയപ്പെടുന്നത്.
ഇവിടത്തെ വയൽക്കോല ഉത്സവത്തിന് ശേഷമേ തിരുവക്കോളി ‘നഗരസഭ’ എന്നറിയപ്പെടുന്ന ദേവസ്ഥാന പരിധിയിൽ തെയ്യാട്ടങ്ങൾ പാടുള്ളൂവെന്നാണ് ചട്ടംദേവസ്ഥാന കമ്മിറ്റി അംഗങ്ങൾ വീടുകളിൽ നിന്നു തുക കൈപ്പറ്റും. അല്ലാത്തവർ ദേവസ്ഥാനത്ത് എത്തി തുക നൽകും. തെയ്യംകൂടലിനും കുളിച്ചുതോറ്റത്തിനും ശേഷം പാർഥസാരഥി ക്ഷേത്ര അയ്യപ്പ സേവാസംഘത്തിന്റെ കാഴ്ചയും ഉണ്ടായി. മാതൃസമിതിയുടെ തിരുവാതിരക്കളിയും കരിപ്പോടി റിയൽ ഫ്രൻഡ്സ് വനിതാ വിങ്ങിന്റെ കൈകൊട്ടിക്കളിയും കുട്ടികളുടെ നൃത്തങ്ങളും ഉണ്ടായിരുന്നു.