തീയണയ്ക്കുന്ന ജോലിയാണ് തന്റേതെങ്കിലും മകളെ തീപ്പൊരി പ്രാസംഗികയാക്കാൻ ഫയർ റെസ്ക്യൂ ഓഫിസറായ എം.രമേശ എപ്പോഴും പിന്തുണ നൽകിയിരുന്നു. ഇന്നലെ കലോത്സവ വേദിയിൽ കന്നഡ പ്രസംഗ വേദിയിൽ തീ പാറും പ്രസംഗവുമായി ശ്രദ്ധ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കലോത്സവ വേദിയിൽ ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന

തീയണയ്ക്കുന്ന ജോലിയാണ് തന്റേതെങ്കിലും മകളെ തീപ്പൊരി പ്രാസംഗികയാക്കാൻ ഫയർ റെസ്ക്യൂ ഓഫിസറായ എം.രമേശ എപ്പോഴും പിന്തുണ നൽകിയിരുന്നു. ഇന്നലെ കലോത്സവ വേദിയിൽ കന്നഡ പ്രസംഗ വേദിയിൽ തീ പാറും പ്രസംഗവുമായി ശ്രദ്ധ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കലോത്സവ വേദിയിൽ ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീയണയ്ക്കുന്ന ജോലിയാണ് തന്റേതെങ്കിലും മകളെ തീപ്പൊരി പ്രാസംഗികയാക്കാൻ ഫയർ റെസ്ക്യൂ ഓഫിസറായ എം.രമേശ എപ്പോഴും പിന്തുണ നൽകിയിരുന്നു. ഇന്നലെ കലോത്സവ വേദിയിൽ കന്നഡ പ്രസംഗ വേദിയിൽ തീ പാറും പ്രസംഗവുമായി ശ്രദ്ധ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കലോത്സവ വേദിയിൽ ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീയണയ്ക്കുന്ന ജോലിയാണ് തന്റേതെങ്കിലും മകളെ തീപ്പൊരി പ്രാസംഗികയാക്കാൻ ഫയർ റെസ്ക്യൂ ഓഫിസറായ എം.രമേശ എപ്പോഴും പിന്തുണ നൽകിയിരുന്നു. ഇന്നലെ കലോത്സവ വേദിയിൽ കന്നഡ പ്രസംഗ വേദിയിൽ തീ പാറും പ്രസംഗവുമായി ശ്രദ്ധ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കലോത്സവ വേദിയിൽ ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന അച്ഛനുള്ള സമ്മാനമായി അതുമാറി.

കെഎംഎ യുപിഎസ്കൂൾ കല്ലക്കട്ടയിലെ വിദ്യാർഥിനിയാണ്. കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ റസ്ക്യൂ ഓഫിസറാണ് രമേശ. മധൂർ കൊല്ലങ്കാന സ്വദേശിയാണ്. അടുക്കത്ത്ബയൽ എയുപിഎസിലെ അധ്യാപിക എസ്.ശാന്തയാണ് ശ്രദ്ധയുടെ അമ്മ.