സിപിഎം നേതാക്കൾക്കു നേരെ സ്ഫോടകവസ്തു ഏറ്; ജാമ്യത്തിലിറങ്ങിയ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പെരിയ ∙ സിപിഎം നേതാക്കൾക്കു നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്പലത്തറ കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷിനെ (42) ആണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറയിലെ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ
പെരിയ ∙ സിപിഎം നേതാക്കൾക്കു നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്പലത്തറ കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷിനെ (42) ആണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറയിലെ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ
പെരിയ ∙ സിപിഎം നേതാക്കൾക്കു നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്പലത്തറ കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷിനെ (42) ആണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറയിലെ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ
പെരിയ ∙ സിപിഎം നേതാക്കൾക്കു നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്പലത്തറ കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷിനെ (42) ആണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറയിലെ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ പ്രവർത്തകനായിരുന്ന രതീഷ് അടുത്ത കാലത്താണ് സംഘടനയുമായി അകന്നത്. ഇതു രണ്ടാം തവണയാണ് രതീഷിനെതിരെ കാപ്പ ചുമത്തുന്നത്. മേയ് 20ന് ഇരിയ മുട്ടിച്ചരലിനു സമീപം സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ രതീഷ് കഴിഞ്ഞദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്.