കാഞ്ഞങ്ങാട് ∙ നഗരത്തിൽ നിന്നു ഉൾപ്രദേശങ്ങളിലേക്കു പോകുന്ന പ്രധാന റോഡുകൾ തകർന്നു. കോട്ടച്ചേരി-മീനാപ്പീസ് റോഡ്, കുന്നുമ്മൽ-ശ്രീകൃഷ്ണ മന്ദിരം റോഡ്, ദേവൻ റോഡ്-നെല്ലിക്കാട്ട് റോഡ് എന്നിവയാണ് തകർന്നു കിടക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാനപ്പെട്ട

കാഞ്ഞങ്ങാട് ∙ നഗരത്തിൽ നിന്നു ഉൾപ്രദേശങ്ങളിലേക്കു പോകുന്ന പ്രധാന റോഡുകൾ തകർന്നു. കോട്ടച്ചേരി-മീനാപ്പീസ് റോഡ്, കുന്നുമ്മൽ-ശ്രീകൃഷ്ണ മന്ദിരം റോഡ്, ദേവൻ റോഡ്-നെല്ലിക്കാട്ട് റോഡ് എന്നിവയാണ് തകർന്നു കിടക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാനപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ നഗരത്തിൽ നിന്നു ഉൾപ്രദേശങ്ങളിലേക്കു പോകുന്ന പ്രധാന റോഡുകൾ തകർന്നു. കോട്ടച്ചേരി-മീനാപ്പീസ് റോഡ്, കുന്നുമ്മൽ-ശ്രീകൃഷ്ണ മന്ദിരം റോഡ്, ദേവൻ റോഡ്-നെല്ലിക്കാട്ട് റോഡ് എന്നിവയാണ് തകർന്നു കിടക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാനപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ നഗരത്തിൽ നിന്നു ഉൾപ്രദേശങ്ങളിലേക്കു പോകുന്ന പ്രധാന റോഡുകൾ തകർന്നു. കോട്ടച്ചേരി-മീനാപ്പീസ് റോഡ്, കുന്നുമ്മൽ-ശ്രീകൃഷ്ണ മന്ദിരം റോഡ്, ദേവൻ റോഡ്-നെല്ലിക്കാട്ട് റോഡ് എന്നിവയാണ് തകർന്നു കിടക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാനപ്പെട്ട റോഡുകളാണിത്. കോട്ടച്ചേരി-ആവിക്കര-മീനാപ്പീസ് റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ട് കാലങ്ങളായി. കുഴി അടയ്ക്കാനോ റീടാറിങ് ചെയ്യാനോ നഗരസഭ ഇതുവരെ തയാറായിട്ടില്ല. 

നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന റോഡാണ് കുന്നുമ്മൽ-ശ്രീകൃഷ്ണ മന്ദിരം റോഡ്. ഇതിന്റെ കുറച്ച് ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തെങ്കിലും ബാക്കി ഭാഗങ്ങൾ ടാറിങ് റോഡാണ്. ഇതാണു മഴയിൽ തകർന്നുകിടക്കുന്നത്. പലയിടത്തും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ദേവൻ റോഡ്-നെല്ലിക്കാട്ട് റോഡിലും പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.