കമ്മാടത്ത് ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നു
ഭീമനടി∙ പുലിയെ കണ്ടുവെന്ന അഭ്യൂഹം പരക്കുന്നതിനിടയിൽ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നത് ജനങ്ങളിൽ ഭീതിപരത്തി. ഇന്നലെ വൈകിട്ട് കമ്മാടത്തെ എക്കച്ചിൽ തമ്പായിയുടെ ആടിനെയാണ് കഴുത്തിന് മുറിവേറ്റനിലയിൽ ചത്തുകിടക്കുന്നത് കണ്ടത്. പുലി ഓടിപ്പോകുന്നത് കണ്ടുവെന്ന ചിലരുടെ വ്യാജ വെളിപ്പെടുത്തലും വ്യാപിച്ചതോടെ ഭീതി
ഭീമനടി∙ പുലിയെ കണ്ടുവെന്ന അഭ്യൂഹം പരക്കുന്നതിനിടയിൽ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നത് ജനങ്ങളിൽ ഭീതിപരത്തി. ഇന്നലെ വൈകിട്ട് കമ്മാടത്തെ എക്കച്ചിൽ തമ്പായിയുടെ ആടിനെയാണ് കഴുത്തിന് മുറിവേറ്റനിലയിൽ ചത്തുകിടക്കുന്നത് കണ്ടത്. പുലി ഓടിപ്പോകുന്നത് കണ്ടുവെന്ന ചിലരുടെ വ്യാജ വെളിപ്പെടുത്തലും വ്യാപിച്ചതോടെ ഭീതി
ഭീമനടി∙ പുലിയെ കണ്ടുവെന്ന അഭ്യൂഹം പരക്കുന്നതിനിടയിൽ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നത് ജനങ്ങളിൽ ഭീതിപരത്തി. ഇന്നലെ വൈകിട്ട് കമ്മാടത്തെ എക്കച്ചിൽ തമ്പായിയുടെ ആടിനെയാണ് കഴുത്തിന് മുറിവേറ്റനിലയിൽ ചത്തുകിടക്കുന്നത് കണ്ടത്. പുലി ഓടിപ്പോകുന്നത് കണ്ടുവെന്ന ചിലരുടെ വ്യാജ വെളിപ്പെടുത്തലും വ്യാപിച്ചതോടെ ഭീതി
ഭീമനടി∙ പുലിയെ കണ്ടുവെന്ന അഭ്യൂഹം പരക്കുന്നതിനിടയിൽ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നത് ജനങ്ങളിൽ ഭീതിപരത്തി. ഇന്നലെ വൈകിട്ട് കമ്മാടത്തെ എക്കച്ചിൽ തമ്പായിയുടെ ആടിനെയാണ് കഴുത്തിന് മുറിവേറ്റനിലയിൽ ചത്തുകിടക്കുന്നത് കണ്ടത്. പുലി ഓടിപ്പോകുന്നത് കണ്ടുവെന്ന ചിലരുടെ വ്യാജ വെളിപ്പെടുത്തലും വ്യാപിച്ചതോടെ ഭീതി ഇരട്ടിച്ചു. രണ്ട് ദിവസം മുൻപ് മൗക്കോട് ഭാഗത്ത് പുലിയെ കണ്ടുവെന്ന വാർത്ത പ്രചരിച്ചിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിയുടേതെന്ന് സംശയിച്ച കാൽപാടുകൾ പരിശോധിക്കുകയും കാട്ടുപൂച്ചയുടെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.