കാഞ്ഞങ്ങാട്∙ കാറും ബസും കൂട്ടിയിടിച്ചു ഗതാഗതം സ്തംഭിച്ചു. ചിത്താരി വി.പി.റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം. അപകടത്തിൽ കാർ പൂർണമായും ബസിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഓയിൽ റോഡിൽ പരന്നുവെന്ന വിവരത്തെ തുടർന്നു അഗ്നിരക്ഷാസേന സ്ഥലത്തെത്തി. റോഡിൽ വീണ ചില്ലും ഓയിലും നീക്കം ചെയ്തു.

കാഞ്ഞങ്ങാട്∙ കാറും ബസും കൂട്ടിയിടിച്ചു ഗതാഗതം സ്തംഭിച്ചു. ചിത്താരി വി.പി.റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം. അപകടത്തിൽ കാർ പൂർണമായും ബസിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഓയിൽ റോഡിൽ പരന്നുവെന്ന വിവരത്തെ തുടർന്നു അഗ്നിരക്ഷാസേന സ്ഥലത്തെത്തി. റോഡിൽ വീണ ചില്ലും ഓയിലും നീക്കം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ കാറും ബസും കൂട്ടിയിടിച്ചു ഗതാഗതം സ്തംഭിച്ചു. ചിത്താരി വി.പി.റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം. അപകടത്തിൽ കാർ പൂർണമായും ബസിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഓയിൽ റോഡിൽ പരന്നുവെന്ന വിവരത്തെ തുടർന്നു അഗ്നിരക്ഷാസേന സ്ഥലത്തെത്തി. റോഡിൽ വീണ ചില്ലും ഓയിലും നീക്കം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ കാറും ബസും കൂട്ടിയിടിച്ചു ഗതാഗതം സ്തംഭിച്ചു. ചിത്താരി വി.പി.റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം. അപകടത്തിൽ കാർ പൂർണമായും ബസിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഓയിൽ റോഡിൽ പരന്നുവെന്ന വിവരത്തെ തുടർന്നു അഗ്നിരക്ഷാസേന സ്ഥലത്തെത്തി. റോഡിൽ വീണ ചില്ലും ഓയിലും നീക്കം ചെയ്തു.

ചിത്താരി വി.പി.റോഡിൽ അപകടത്തിൽപ്പെട്ട ബസിനെ റോഡിൽ നിന്നു മാറ്റാനുള്ള ശ്രമത്തിൽ അഗ്നിരക്ഷാ സേന.

അപകടത്തെ തുടർന്നു സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. ബസിന്റെ ആക്സിൽ ടയറിൽ കുടുങ്ങി. ഗ്യാസ് കട്ടർ ഉപയോഗിച്ച് ആക്സിൽ മുറിച്ചുമാറ്റിയ ശേഷമാണ് ബസ് റോഡിൽ നിന്നു മാറ്റിയത്. ഇതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.

English Summary:

Kanhangad Car-Bus Collision Causes Traffic Jam: A car and bus collided yesterday on Chithari V.P. Road in Kanhangad, resulting in a significant traffic jam and requiring intervention from fire and rescue services and police. The road was cleared after several hours.