റോഡ് നിറയെ മാലിന്യം; കണ്ണടച്ച് അധികൃതർ
കടയ്ക്കൽ∙ മാലിന്യം വലിച്ചെറിയുന്നത് മൂലം റോഡുകൾ മലിനമയം. വലിച്ചെറിഞ്ഞ മാലിന്യം ചിതറി കിടക്കുന്ന സ്ഥലത്ത് തെരുവു നായ്ക്കളും തമ്പടിക്കുന്നു.സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ തെരുവുനായ്ക്കളെ ഭയന്ന് കാൽനട യാത്ര നടത്താൻ കഴിയാത്ത അവസ്ഥയാണ്. കടയ്ക്കൽ പഞ്ചായത്തിൽ തുമ്പോട് വാർഡിലെ റോഡിൽ വിവാഹ സൽക്കാരത്തിന്
കടയ്ക്കൽ∙ മാലിന്യം വലിച്ചെറിയുന്നത് മൂലം റോഡുകൾ മലിനമയം. വലിച്ചെറിഞ്ഞ മാലിന്യം ചിതറി കിടക്കുന്ന സ്ഥലത്ത് തെരുവു നായ്ക്കളും തമ്പടിക്കുന്നു.സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ തെരുവുനായ്ക്കളെ ഭയന്ന് കാൽനട യാത്ര നടത്താൻ കഴിയാത്ത അവസ്ഥയാണ്. കടയ്ക്കൽ പഞ്ചായത്തിൽ തുമ്പോട് വാർഡിലെ റോഡിൽ വിവാഹ സൽക്കാരത്തിന്
കടയ്ക്കൽ∙ മാലിന്യം വലിച്ചെറിയുന്നത് മൂലം റോഡുകൾ മലിനമയം. വലിച്ചെറിഞ്ഞ മാലിന്യം ചിതറി കിടക്കുന്ന സ്ഥലത്ത് തെരുവു നായ്ക്കളും തമ്പടിക്കുന്നു.സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ തെരുവുനായ്ക്കളെ ഭയന്ന് കാൽനട യാത്ര നടത്താൻ കഴിയാത്ത അവസ്ഥയാണ്. കടയ്ക്കൽ പഞ്ചായത്തിൽ തുമ്പോട് വാർഡിലെ റോഡിൽ വിവാഹ സൽക്കാരത്തിന്
കടയ്ക്കൽ∙ മാലിന്യം വലിച്ചെറിയുന്നത് മൂലം റോഡുകൾ മലിനമയം. വലിച്ചെറിഞ്ഞ മാലിന്യം ചിതറി കിടക്കുന്ന സ്ഥലത്ത് തെരുവു നായ്ക്കളും തമ്പടിക്കുന്നു. സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ തെരുവുനായ്ക്കളെ ഭയന്ന് കാൽനട യാത്ര നടത്താൻ കഴിയാത്ത അവസ്ഥയാണ്. കടയ്ക്കൽ പഞ്ചായത്തിൽ തുമ്പോട് വാർഡിലെ റോഡിൽ വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷ്യമാലിന്യം ചാക്കിലാക്കി റോഡിൽ തള്ളിയത് ദുർഗന്ധവും തെരുവുനായ ശല്യവും രൂക്ഷമാക്കി.
നാട്ടുകാർ പഞ്ചായത്ത് അംഗത്തെ ഫോണിൽ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. ഗോവിന്ദമംഗലം കടയ്ക്കൽ മർക്കറ്റ്, കിളിമരത്തുകാവ്, സർക്കാർ വിത്തുൽപാദന കേന്ദ്രം, അഞ്ചുമുക്ക് മണലി റോഡ് എന്നിവിടങ്ങളിലും മാലിന്യം ചാക്കിലാക്കി തള്ളിയിരിക്കുന്നത് കാണാം.