കുമരകം ∙ ജി– 20 ഷെർപ്പ സമ്മേളനത്തിനു മുൻപ് പുതുക്കിപ്പണിത റോഡിന്റെ അരിക് പൂഴി കയറ്റിയ ലോറി തിരിച്ചപ്പോൾ ഇളകി. ബോട്ടുജെട്ടിക്കു സമീപം ബിഎസ്എൻഎൽ ഓഫിസിനടുത്തുള്ള റോഡാണു തകർന്നത്. പുതുക്കിപ്പണിതിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. തണ്ണീർമുക്കം മുതൽ ഇല്ലിക്കൽ വരെ 10 കോടി രൂപ ചെലവഴിച്ചാണു റോഡ്

കുമരകം ∙ ജി– 20 ഷെർപ്പ സമ്മേളനത്തിനു മുൻപ് പുതുക്കിപ്പണിത റോഡിന്റെ അരിക് പൂഴി കയറ്റിയ ലോറി തിരിച്ചപ്പോൾ ഇളകി. ബോട്ടുജെട്ടിക്കു സമീപം ബിഎസ്എൻഎൽ ഓഫിസിനടുത്തുള്ള റോഡാണു തകർന്നത്. പുതുക്കിപ്പണിതിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. തണ്ണീർമുക്കം മുതൽ ഇല്ലിക്കൽ വരെ 10 കോടി രൂപ ചെലവഴിച്ചാണു റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ ജി– 20 ഷെർപ്പ സമ്മേളനത്തിനു മുൻപ് പുതുക്കിപ്പണിത റോഡിന്റെ അരിക് പൂഴി കയറ്റിയ ലോറി തിരിച്ചപ്പോൾ ഇളകി. ബോട്ടുജെട്ടിക്കു സമീപം ബിഎസ്എൻഎൽ ഓഫിസിനടുത്തുള്ള റോഡാണു തകർന്നത്. പുതുക്കിപ്പണിതിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. തണ്ണീർമുക്കം മുതൽ ഇല്ലിക്കൽ വരെ 10 കോടി രൂപ ചെലവഴിച്ചാണു റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം ∙ ജി– 20 ഷെർപ്പ സമ്മേളനത്തിനു മുൻപ് പുതുക്കിപ്പണിത റോഡിന്റെ അരിക് പൂഴി കയറ്റിയ ലോറി തിരിച്ചപ്പോൾ ഇളകി. ബോട്ടുജെട്ടിക്കു സമീപം ബിഎസ്എൻഎൽ ഓഫിസിനടുത്തുള്ള റോഡാണു തകർന്നത്.

പുതുക്കിപ്പണിതിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. തണ്ണീർമുക്കം മുതൽ ഇല്ലിക്കൽ വരെ 10 കോടി രൂപ ചെലവഴിച്ചാണു റോഡ് നവീകരിച്ചത്.അമിതഭാരം കയറ്റിയ ലോറി തിരിച്ചപ്പോൾ തകരാർ സംഭവിച്ചതാണെന്നും ഇന്നു സ്ഥലം സന്ദർശിച്ചു നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT