പാലാ ∙മിന്നലേറ്റ് വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളിക്ക് വൻനാശം. കരിങ്കൽനിർമിത പള്ളിയുടെ മുഖവാരത്ത് മുകളിലെ കുരിശു തകർന്നു. പള്ളിക്ക് ഒട്ടേറെ കേടുപാടുകളുണ്ടായി. മേച്ചിൽ ഓടുകൾ പൊട്ടി മഴവെള്ളം ഉള്ളിൽ നിറഞ്ഞു. വൈദ്യുതസംവിധാനത്തിനും തകരാറുണ്ട്. ഇന്നലെ വൈകിട്ട് ഏഴിനാണു സംഭവം. അതിതീവ്ര മഴയാണ്

പാലാ ∙മിന്നലേറ്റ് വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളിക്ക് വൻനാശം. കരിങ്കൽനിർമിത പള്ളിയുടെ മുഖവാരത്ത് മുകളിലെ കുരിശു തകർന്നു. പള്ളിക്ക് ഒട്ടേറെ കേടുപാടുകളുണ്ടായി. മേച്ചിൽ ഓടുകൾ പൊട്ടി മഴവെള്ളം ഉള്ളിൽ നിറഞ്ഞു. വൈദ്യുതസംവിധാനത്തിനും തകരാറുണ്ട്. ഇന്നലെ വൈകിട്ട് ഏഴിനാണു സംഭവം. അതിതീവ്ര മഴയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙മിന്നലേറ്റ് വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളിക്ക് വൻനാശം. കരിങ്കൽനിർമിത പള്ളിയുടെ മുഖവാരത്ത് മുകളിലെ കുരിശു തകർന്നു. പള്ളിക്ക് ഒട്ടേറെ കേടുപാടുകളുണ്ടായി. മേച്ചിൽ ഓടുകൾ പൊട്ടി മഴവെള്ളം ഉള്ളിൽ നിറഞ്ഞു. വൈദ്യുതസംവിധാനത്തിനും തകരാറുണ്ട്. ഇന്നലെ വൈകിട്ട് ഏഴിനാണു സംഭവം. അതിതീവ്ര മഴയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙മിന്നലേറ്റ് വള്ളിച്ചിറ പൈങ്ങുളം സെന്റ്  മേരീസ് പള്ളിക്ക് വൻനാശം. കരിങ്കൽനിർമിത പള്ളിയുടെ  മുഖവാരത്ത് മുകളിലെ കുരിശു തകർന്നു. പള്ളിക്ക് ഒട്ടേറെ കേടുപാടുകളുണ്ടായി. മേച്ചിൽ ഓടുകൾ പൊട്ടി മഴവെള്ളം ഉള്ളിൽ നിറഞ്ഞു. വൈദ്യുതസംവിധാനത്തിനും തകരാറുണ്ട്. ഇന്നലെ വൈകിട്ട് ഏഴിനാണു സംഭവം.  അതിതീവ്ര മഴയാണ് വള്ളിച്ചിറ മേഖലയിൽ. 2 മണിക്കൂർ തുടർച്ചയായി മിന്നലോടെ മഴ പെയ്തു.മിന്നലിൽ ആർക്കും പരുക്കില്ല. നാട്ടുകാർ പള്ളിയിൽനിന്ന് സാധനങ്ങൾ മാറ്റി സുരക്ഷിതമാക്കുന്ന ജോലിരാത്രി വൈകിയും നടത്തുന്നുണ്ട്.