കോട്ടയം ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പേർ അറസ്റ്റിൽ. ആർപ്പൂക്കര പനമ്പാലം ഭാഗത്ത് കൊപ്രയിൽ ജോൺസി ജേക്കബ് (32), അതിരമ്പുഴ ചന്തക്കുളം ഭാഗത്ത് ഇഞ്ചിക്കാലയിൽ ഇർഫാൻ ഇസ്മയിൽ (20) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം

കോട്ടയം ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പേർ അറസ്റ്റിൽ. ആർപ്പൂക്കര പനമ്പാലം ഭാഗത്ത് കൊപ്രയിൽ ജോൺസി ജേക്കബ് (32), അതിരമ്പുഴ ചന്തക്കുളം ഭാഗത്ത് ഇഞ്ചിക്കാലയിൽ ഇർഫാൻ ഇസ്മയിൽ (20) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പേർ അറസ്റ്റിൽ. ആർപ്പൂക്കര പനമ്പാലം ഭാഗത്ത് കൊപ്രയിൽ ജോൺസി ജേക്കബ് (32), അതിരമ്പുഴ ചന്തക്കുളം ഭാഗത്ത് ഇഞ്ചിക്കാലയിൽ ഇർഫാൻ ഇസ്മയിൽ (20) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പേർ അറസ്റ്റിൽ. ആർപ്പൂക്കര പനമ്പാലം ഭാഗത്ത് കൊപ്രയിൽ ജോൺസി ജേക്കബ് (32), അതിരമ്പുഴ ചന്തക്കുളം ഭാഗത്ത് ഇഞ്ചിക്കാലയിൽ ഇർഫാൻ ഇസ്മയിൽ (20) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണു കൊലപ്പെടുത്താൻ ശ്രമിച്ചത്. 

കഴിഞ്ഞ 21ന് രാത്രി 10.30 നാണ് സംഭവം. അറസ്റ്റിലായവരും ഇവരുടെ സുഹൃത്തുക്കളും യുവാവിനെ ഹോട്ടലിനു പുറത്ത് എത്തിച്ച് മർദിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസ് എടുത്തിരുന്നു.    അക്രമി സംഘത്തിൽപെട്ട ജയിംസ് മോനെയും ടിജോ കെ.തോമസിനെയും നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു. അറസ്റ്റിലായ ജോൺസി ജേക്കബിനു ഗാന്ധിനഗർ, വെസ്റ്റ് സ്റ്റേഷനുകളിലും, ഇർഫാൻ ഇസ്മയിലിന് ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.