ഗതാഗതം നിരോധിച്ചു: കുരിശുകവല – മാളിയേക്കൽ റോഡ് നിർമാണം തുടങ്ങി
കാഞ്ഞിരപ്പള്ളി∙ പതിനൊന്നാം വാർഡിൽ 25 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന കുരിശുകവല – ആനത്താനം പാലം – മാളിയേക്കൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ദേശീയപാതയിൽ നിന്നു 320 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് ഇന്റർലോക്ക് കട്ടകൾ പാകി റോഡ് നിർമിക്കുന്നത്. 10 വർഷത്തിലേറെ പഴക്കമുള്ള റോഡിൽ
കാഞ്ഞിരപ്പള്ളി∙ പതിനൊന്നാം വാർഡിൽ 25 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന കുരിശുകവല – ആനത്താനം പാലം – മാളിയേക്കൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ദേശീയപാതയിൽ നിന്നു 320 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് ഇന്റർലോക്ക് കട്ടകൾ പാകി റോഡ് നിർമിക്കുന്നത്. 10 വർഷത്തിലേറെ പഴക്കമുള്ള റോഡിൽ
കാഞ്ഞിരപ്പള്ളി∙ പതിനൊന്നാം വാർഡിൽ 25 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന കുരിശുകവല – ആനത്താനം പാലം – മാളിയേക്കൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ദേശീയപാതയിൽ നിന്നു 320 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് ഇന്റർലോക്ക് കട്ടകൾ പാകി റോഡ് നിർമിക്കുന്നത്. 10 വർഷത്തിലേറെ പഴക്കമുള്ള റോഡിൽ
കാഞ്ഞിരപ്പള്ളി∙ പതിനൊന്നാം വാർഡിൽ 25 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന കുരിശുകവല – ആനത്താനം പാലം – മാളിയേക്കൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ദേശീയപാതയിൽ നിന്നു 320 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് ഇന്റർലോക്ക് കട്ടകൾ പാകി റോഡ് നിർമിക്കുന്നത്. 10 വർഷത്തിലേറെ പഴക്കമുള്ള റോഡിൽ ആദ്യമായാണു സർക്കാർ തലത്തിൽ നിർമാണം നടത്തുന്നതെന്ന് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, പഞ്ചായത്തംഗം പി.എ.ഷെമീർ എന്നിവർ അറിയിച്ചു. നിർമാണം നടക്കുന്നതിനാൽ രണ്ടാഴ്ച റോഡിൽ ഗതാഗതം നിരോധിച്ചു.