ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബറിൽ വീണ്ടും മാലിന്യം കുമിഞ്ഞു കൂടുന്നു. പഴയ വാർഫിൽ ട്യൂബ് ഐസ് പ്ലാന്റിനു സമീപത്താണു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കൂടിക്കിടക്കുന്നത്. പഴയ തെർമോകോൾ പെട്ടികളുടെ കഷണങ്ങളും ബോട്ടുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ കവറുകളും മറ്റും വാർഫിലാണ് തള്ളുന്നത്. മഴയ്ക്കു

ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബറിൽ വീണ്ടും മാലിന്യം കുമിഞ്ഞു കൂടുന്നു. പഴയ വാർഫിൽ ട്യൂബ് ഐസ് പ്ലാന്റിനു സമീപത്താണു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കൂടിക്കിടക്കുന്നത്. പഴയ തെർമോകോൾ പെട്ടികളുടെ കഷണങ്ങളും ബോട്ടുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ കവറുകളും മറ്റും വാർഫിലാണ് തള്ളുന്നത്. മഴയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബറിൽ വീണ്ടും മാലിന്യം കുമിഞ്ഞു കൂടുന്നു. പഴയ വാർഫിൽ ട്യൂബ് ഐസ് പ്ലാന്റിനു സമീപത്താണു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കൂടിക്കിടക്കുന്നത്. പഴയ തെർമോകോൾ പെട്ടികളുടെ കഷണങ്ങളും ബോട്ടുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ കവറുകളും മറ്റും വാർഫിലാണ് തള്ളുന്നത്. മഴയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബറിൽ വീണ്ടും മാലിന്യം കുമിഞ്ഞു കൂടുന്നു. പഴയ വാർഫിൽ ട്യൂബ് ഐസ് പ്ലാന്റിനു സമീപത്താണു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കൂടിക്കിടക്കുന്നത്. പഴയ തെർമോകോൾ പെട്ടികളുടെ കഷണങ്ങളും ബോട്ടുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ കവറുകളും മറ്റും വാർഫിലാണ് തള്ളുന്നത്. മഴയ്ക്കു മുൻപ് മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ജെട്ടിയിൽ മലിനീകരണ പ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT