കോഴിക്കോട് ∙ വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറ്റവുമായി പോകുകയായിരുന്ന ആന വെളിയങ്കോട് പൂക്കൈത കടവിലെ കനോലി കനാലിൽ നിന്ന് കയറാതെ നിന്നത് രണ്ടു മണിക്കൂർ. കോഴിക്കോടു നിന്ന് നേർച്ചക്കായി എത്തിച്ച മോഹനൻ എന്ന ആനയാണ് കനാലിലെ വെള്ളത്തിൽ 2 മണിക്കൂറോളം കിടന്നത്. പുറങ്ങിൽ നിന്ന് രാവിലെ വെളിയങ്കോട്

കോഴിക്കോട് ∙ വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറ്റവുമായി പോകുകയായിരുന്ന ആന വെളിയങ്കോട് പൂക്കൈത കടവിലെ കനോലി കനാലിൽ നിന്ന് കയറാതെ നിന്നത് രണ്ടു മണിക്കൂർ. കോഴിക്കോടു നിന്ന് നേർച്ചക്കായി എത്തിച്ച മോഹനൻ എന്ന ആനയാണ് കനാലിലെ വെള്ളത്തിൽ 2 മണിക്കൂറോളം കിടന്നത്. പുറങ്ങിൽ നിന്ന് രാവിലെ വെളിയങ്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറ്റവുമായി പോകുകയായിരുന്ന ആന വെളിയങ്കോട് പൂക്കൈത കടവിലെ കനോലി കനാലിൽ നിന്ന് കയറാതെ നിന്നത് രണ്ടു മണിക്കൂർ. കോഴിക്കോടു നിന്ന് നേർച്ചക്കായി എത്തിച്ച മോഹനൻ എന്ന ആനയാണ് കനാലിലെ വെള്ളത്തിൽ 2 മണിക്കൂറോളം കിടന്നത്. പുറങ്ങിൽ നിന്ന് രാവിലെ വെളിയങ്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറ്റവുമായി പോകുകയായിരുന്ന ആന വെളിയങ്കോട് പൂക്കൈത കടവിലെ കനോലി കനാലിൽ നിന്ന് കയറാതെ നിന്നത് രണ്ടു മണിക്കൂർ. 

കോഴിക്കോടു നിന്ന് നേർച്ചക്കായി എത്തിച്ച മോഹനൻ എന്ന ആനയാണ് കനാലിലെ വെള്ളത്തിൽ 2 മണിക്കൂറോളം കിടന്നത്. പുറങ്ങിൽ നിന്ന് രാവിലെ വെളിയങ്കോട് സൂറത്ത് ജാറത്തിലെ കൊടിമരത്തിൽ ഉയർത്താനുള്ള കാഴ്ച കൊടിയുമായി പോകുകയായിരുന്നു. പാലം ഇല്ലാത്തതിനാൽ വർഷം തോറും കനോലി കനാൽ നീന്തിയാണ് വെളിയങ്കോട് നേർച്ചക്ക് കൊടിയുമായി പോകുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT