വടകര ∙ എംപി ആയി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിന് നഗരത്തിൽ നൽകിയ സ്വീകരണം യുഡിഎഫ് – ആർഎംപി പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വൈകിട്ട് 5ന് അഞ്ചുവിളക്കിനു സമീപത്തു നിന്നു തുടങ്ങിയ പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും അവിടെ കാത്തു നിന്ന ജന സാഗരത്തിനിടയിൽ മുന്നോട്ടു പോകാനാവാതെ

വടകര ∙ എംപി ആയി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിന് നഗരത്തിൽ നൽകിയ സ്വീകരണം യുഡിഎഫ് – ആർഎംപി പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വൈകിട്ട് 5ന് അഞ്ചുവിളക്കിനു സമീപത്തു നിന്നു തുടങ്ങിയ പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും അവിടെ കാത്തു നിന്ന ജന സാഗരത്തിനിടയിൽ മുന്നോട്ടു പോകാനാവാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ എംപി ആയി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിന് നഗരത്തിൽ നൽകിയ സ്വീകരണം യുഡിഎഫ് – ആർഎംപി പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വൈകിട്ട് 5ന് അഞ്ചുവിളക്കിനു സമീപത്തു നിന്നു തുടങ്ങിയ പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും അവിടെ കാത്തു നിന്ന ജന സാഗരത്തിനിടയിൽ മുന്നോട്ടു പോകാനാവാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ എംപി ആയി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിന് നഗരത്തിൽ നൽകിയ സ്വീകരണം യുഡിഎഫ് – ആർഎംപി പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വൈകിട്ട് 5ന് അഞ്ചുവിളക്കിനു സമീപത്തു നിന്നു തുടങ്ങിയ പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും അവിടെ കാത്തു നിന്ന ജന സാഗരത്തിനിടയിൽ മുന്നോട്ടു പോകാനാവാതെ കുടുങ്ങി നിന്നു. ഒടുവിൽ സംഘാടകർ ഇടപെട്ട് വഴിയൊരുക്കി എല്ലാവരെയും പല ഭാഗത്തായി നിർത്തുകയായിരുന്നു. എടോടി – പുതിയ ബസ് സ്റ്റാൻഡ് റോഡും ദേശീയ പാതയും സ്തംഭിച്ചു.

സമീപത്തെ ചെറിയ റോഡുകളിലും ഗതാഗതക്കുരുക്കായി. ബസുകൾ മറ്റു വഴിയിലൂടെ തിരിച്ചു വിട്ടു. അത്രയേറെ ജനങ്ങളായിരുന്നു സ്വീകരണ കേന്ദ്രത്തിൽ എത്തിയത്.പയ്യോളിയിലെ സ്വീകരണം കഴിഞ്ഞ് എത്തിയ ഷാഫിക്ക് സ്വീകരണ സ്ഥലത്ത് എത്താൻ ഏറെ ക്ലേശിക്കേണ്ടി വന്നു. ഷാഫിയുടെ വാഹനം എത്തിയതറിഞ്ഞ് പ്രവർത്തകർ ഒന്നടങ്കം വാഹനത്തെ പൊതിയുകയായിരുന്നു. ഒടുവിൽ പ്രസംഗിക്കാൻ തുടങ്ങുമ്പോഴും മൈക്ക് പെർമിഷൻ സമയം കഴിഞ്ഞിരുന്നു.

വടകരയിൽ ഷാഫിയുടെ സ്വീകരണത്തിന് എത്തിയ ജനക്കൂട്ടം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT