ചുഴലിക്കാറ്റിൽ വടകരയിൽ 4 തട്ടുകടകൾ നശിച്ചു
വടകര ∙ ബുധനാഴ്ച വൈകിട്ട് 3 മണിയോടെ സാൻഡ്ബാങ്ക്സിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 4 തട്ടുകടകൾ നശിച്ചു. സ്ഥലത്തുണ്ടായിരുന്ന കുറ്റ്യാടി സ്വദേശി അപകടമേൽക്കാതെ രക്ഷപെട്ടു. കടകളുടെ ഷീറ്റ് വീണ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നു കൗൺസിലർ പി.വി.ഹാഷിം പറഞ്ഞു.
വടകര ∙ ബുധനാഴ്ച വൈകിട്ട് 3 മണിയോടെ സാൻഡ്ബാങ്ക്സിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 4 തട്ടുകടകൾ നശിച്ചു. സ്ഥലത്തുണ്ടായിരുന്ന കുറ്റ്യാടി സ്വദേശി അപകടമേൽക്കാതെ രക്ഷപെട്ടു. കടകളുടെ ഷീറ്റ് വീണ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നു കൗൺസിലർ പി.വി.ഹാഷിം പറഞ്ഞു.
വടകര ∙ ബുധനാഴ്ച വൈകിട്ട് 3 മണിയോടെ സാൻഡ്ബാങ്ക്സിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 4 തട്ടുകടകൾ നശിച്ചു. സ്ഥലത്തുണ്ടായിരുന്ന കുറ്റ്യാടി സ്വദേശി അപകടമേൽക്കാതെ രക്ഷപെട്ടു. കടകളുടെ ഷീറ്റ് വീണ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നു കൗൺസിലർ പി.വി.ഹാഷിം പറഞ്ഞു.
വടകര ∙ ബുധനാഴ്ച വൈകിട്ട് 3 മണിയോടെ സാൻഡ്ബാങ്ക്സിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 4 തട്ടുകടകൾ നശിച്ചു. സ്ഥലത്തുണ്ടായിരുന്ന കുറ്റ്യാടി സ്വദേശി അപകടമേൽക്കാതെ രക്ഷപെട്ടു. കടകളുടെ ഷീറ്റ് വീണ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നു കൗൺസിലർ പി.വി.ഹാഷിം പറഞ്ഞു.