വടകര∙ പുത്തൂരിൽ റിട്ട.പോസ്റ്റ്മാനെയും മകനെയും ക്വട്ടേഷൻ നൽകി വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആയുധം ഒളിപ്പിച്ച വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് ( 49 ), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് ( 42 ) എന്നിവരെ, അക്രമം നടത്തിയ പുത്തൂർ 110 കെവി സബ് സ്റ്റേഷന് സമീപത്തെ

വടകര∙ പുത്തൂരിൽ റിട്ട.പോസ്റ്റ്മാനെയും മകനെയും ക്വട്ടേഷൻ നൽകി വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആയുധം ഒളിപ്പിച്ച വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് ( 49 ), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് ( 42 ) എന്നിവരെ, അക്രമം നടത്തിയ പുത്തൂർ 110 കെവി സബ് സ്റ്റേഷന് സമീപത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ പുത്തൂരിൽ റിട്ട.പോസ്റ്റ്മാനെയും മകനെയും ക്വട്ടേഷൻ നൽകി വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആയുധം ഒളിപ്പിച്ച വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് ( 49 ), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് ( 42 ) എന്നിവരെ, അക്രമം നടത്തിയ പുത്തൂർ 110 കെവി സബ് സ്റ്റേഷന് സമീപത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ പുത്തൂരിൽ റിട്ട.പോസ്റ്റ്മാനെയും മകനെയും ക്വട്ടേഷൻ നൽകി വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  ആയുധം ഒളിപ്പിച്ച വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് ( 49 ), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് ( 42 ) എന്നിവരെ,  അക്രമം നടത്തിയ പുത്തൂർ 110 കെവി സബ് സ്റ്റേഷന് സമീപത്തെ വീട്ടിലും എൻസി കനാലിന്റെ അക്ലോത്ത് നട ഭാഗത്തും എത്തിച്ച്  എസ്ഐ എം.സി.പവനന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം തെളിവെടുപ്പ് നടത്തി.

  രവീന്ദ്രനെ ആക്രമിക്കാൻ ഉപയോഗിച്ച 2 പട്ടിക  എൻസി കനാലിൽ കണ്ടെത്തി. പുത്തൂർ ശ്യാം നിവാസിൻ മനോഹരൻ (58),പട്ടർ പറമ്പത്ത് രഞ്ജിത്ത് (46).ചുണ്ടയിൽ മനോജൻ (40) എന്നിവരാണ് മറ്റു പ്രതികൾ.  പ്രതികൾ സഞ്ചരിച്ച ജീപ്പ് നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ 4 ന് രാത്രിയാണ് റിട്ട.പോസ്റ്റ്മാനായ പാറേമ്മൽ രവീന്ദ്രനെയും മകൻ ആദർശിനെയും മുഖം മൂടി ധരിച്ച് എത്തിയ സംഘം വീട്ടിൽ  കയറി ആക്രമിച്ചത്. 

English Summary:

Two individuals, Suresh and Vijesh, have been arrested for the attack on a retired postman and his son in their Puthoor home. The police conducted an evidence collection at the scene of the attack.