തിരൂർ ∙ റിമാൻഡിൽ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽനിന്നു മാറ്റി. പറവണ്ണ അരയന്റെപുരയ്ക്കൽ ഫെമിസിനെ (30) ആണ് കാപ്പ ചുമത്തി മാറ്റിയത്. ജില്ലയിൽ ആദ്യമായാണ് റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കാപ്പ ചുമത്തുന്നത്. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായി ഇയാൾക്കെതിരെ 17 കേസുകളുണ്ടെന്ന് പൊലീസ്

തിരൂർ ∙ റിമാൻഡിൽ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽനിന്നു മാറ്റി. പറവണ്ണ അരയന്റെപുരയ്ക്കൽ ഫെമിസിനെ (30) ആണ് കാപ്പ ചുമത്തി മാറ്റിയത്. ജില്ലയിൽ ആദ്യമായാണ് റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കാപ്പ ചുമത്തുന്നത്. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായി ഇയാൾക്കെതിരെ 17 കേസുകളുണ്ടെന്ന് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ റിമാൻഡിൽ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽനിന്നു മാറ്റി. പറവണ്ണ അരയന്റെപുരയ്ക്കൽ ഫെമിസിനെ (30) ആണ് കാപ്പ ചുമത്തി മാറ്റിയത്. ജില്ലയിൽ ആദ്യമായാണ് റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കാപ്പ ചുമത്തുന്നത്. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായി ഇയാൾക്കെതിരെ 17 കേസുകളുണ്ടെന്ന് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ റിമാൻഡിൽ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽനിന്നു മാറ്റി. പറവണ്ണ അരയന്റെപുരയ്ക്കൽ ഫെമിസിനെ (30) ആണ് കാപ്പ ചുമത്തി മാറ്റിയത്. ജില്ലയിൽ ആദ്യമായാണ് റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കാപ്പ ചുമത്തുന്നത്. മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായി ഇയാൾക്കെതിരെ 17 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസുകളിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനാൽ‌ ഇയാൾ തിരൂർ സബ് ജയിലിൽ റിമാൻഡിലാണ്. പ്രതിയെ തിരൂരിൽനിന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലേക്കു മാറ്റി.