കരുവാരകുണ്ട് ∙ കുട്ടത്തിയിലെ തടിമില്ലിൽ വൻ തീപിടിത്തം. മില്ലിൽ ഉണ്ടായിരുന്ന മരത്തടികളും ഉരുപ്പടികളും പൂർണമായി കത്തിനശിച്ചു. കെട്ടിടവും യന്ത്രസാമഗ്രികളും പൂർണമായി നശിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.മില്ല് വാടകയ്ക്കെടുത്ത്നടത്തുന്ന കുട്ടത്തിഓട്ടുപാറ മുബാറക്കിന്റേതാണ് മരത്തടികളും

കരുവാരകുണ്ട് ∙ കുട്ടത്തിയിലെ തടിമില്ലിൽ വൻ തീപിടിത്തം. മില്ലിൽ ഉണ്ടായിരുന്ന മരത്തടികളും ഉരുപ്പടികളും പൂർണമായി കത്തിനശിച്ചു. കെട്ടിടവും യന്ത്രസാമഗ്രികളും പൂർണമായി നശിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.മില്ല് വാടകയ്ക്കെടുത്ത്നടത്തുന്ന കുട്ടത്തിഓട്ടുപാറ മുബാറക്കിന്റേതാണ് മരത്തടികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുവാരകുണ്ട് ∙ കുട്ടത്തിയിലെ തടിമില്ലിൽ വൻ തീപിടിത്തം. മില്ലിൽ ഉണ്ടായിരുന്ന മരത്തടികളും ഉരുപ്പടികളും പൂർണമായി കത്തിനശിച്ചു. കെട്ടിടവും യന്ത്രസാമഗ്രികളും പൂർണമായി നശിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.മില്ല് വാടകയ്ക്കെടുത്ത്നടത്തുന്ന കുട്ടത്തിഓട്ടുപാറ മുബാറക്കിന്റേതാണ് മരത്തടികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുവാരകുണ്ട് ∙ കുട്ടത്തിയിലെ തടിമില്ലിൽ വൻ തീപിടിത്തം. മില്ലിൽ ഉണ്ടായിരുന്ന മരത്തടികളും ഉരുപ്പടികളും പൂർണമായി കത്തിനശിച്ചു. കെട്ടിടവും യന്ത്രസാമഗ്രികളും പൂർണമായി നശിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മില്ല് വാടകയ്ക്കെടുത്ത് നടത്തുന്ന കുട്ടത്തിഓട്ടുപാറ മുബാറക്കിന്റേതാണ് മരത്തടികളും ഉരുപ്പടികളും. 1.25 കോടിയുടെ തടി കത്തിനശിച്ചതായി ഇദ്ദേഹം പറഞ്ഞു. ഉച്ചാരക്കടവ് ചാത്തോലി മുഹമ്മദാലിയുടേതാണ് മില്ല്. കെട്ടിടം, യന്ത്രസാമഗ്രികൾ എന്നിവ നശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഇദ്ദേഹം പറഞ്ഞു. മില്ലിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട അയൽവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.