അക്ഷരയാത്രയിലെ സ്വീകരണ കേന്ദ്രങ്ങളിൽ ദൃശ്യവിരുന്നൊരുകി മജിഷ്യൻ പ്രദീപ് കുമാർ
മലപ്പുറം ∙ മനോരമ ഹോർത്തൂസ് അക്ഷരയാത്രയിലെ സ്വീകരണ കേന്ദ്രങ്ങളിൽ ദൃശ്യവിരുന്നൊരുകി മജിഷ്യൻ നിലമ്പൂർ പ്രദീപ് കുമാറിന്റെ മാന്ത്രികവിദ്യ. ഓരോ കേന്ദ്രങ്ങളിലും അക്ഷരങ്ങൾ ഏറ്റുവാങ്ങുന്നതിനു മുൻപാണ്, മാജിക് വിദ്യയിലൂടെ പ്രദീപ് അക്ഷരങ്ങൾ പ്രഖ്യാപിച്ചത്. സ്ലേറ്റിൽ പെൻസിൽകൊണ്ട് എഴുതിക്കാണിക്കുന്ന
മലപ്പുറം ∙ മനോരമ ഹോർത്തൂസ് അക്ഷരയാത്രയിലെ സ്വീകരണ കേന്ദ്രങ്ങളിൽ ദൃശ്യവിരുന്നൊരുകി മജിഷ്യൻ നിലമ്പൂർ പ്രദീപ് കുമാറിന്റെ മാന്ത്രികവിദ്യ. ഓരോ കേന്ദ്രങ്ങളിലും അക്ഷരങ്ങൾ ഏറ്റുവാങ്ങുന്നതിനു മുൻപാണ്, മാജിക് വിദ്യയിലൂടെ പ്രദീപ് അക്ഷരങ്ങൾ പ്രഖ്യാപിച്ചത്. സ്ലേറ്റിൽ പെൻസിൽകൊണ്ട് എഴുതിക്കാണിക്കുന്ന
മലപ്പുറം ∙ മനോരമ ഹോർത്തൂസ് അക്ഷരയാത്രയിലെ സ്വീകരണ കേന്ദ്രങ്ങളിൽ ദൃശ്യവിരുന്നൊരുകി മജിഷ്യൻ നിലമ്പൂർ പ്രദീപ് കുമാറിന്റെ മാന്ത്രികവിദ്യ. ഓരോ കേന്ദ്രങ്ങളിലും അക്ഷരങ്ങൾ ഏറ്റുവാങ്ങുന്നതിനു മുൻപാണ്, മാജിക് വിദ്യയിലൂടെ പ്രദീപ് അക്ഷരങ്ങൾ പ്രഖ്യാപിച്ചത്. സ്ലേറ്റിൽ പെൻസിൽകൊണ്ട് എഴുതിക്കാണിക്കുന്ന
മലപ്പുറം ∙ മനോരമ ഹോർത്തൂസ് അക്ഷരയാത്രയിലെ സ്വീകരണ കേന്ദ്രങ്ങളിൽ ദൃശ്യവിരുന്നൊരുകി മജിഷ്യൻ നിലമ്പൂർ പ്രദീപ് കുമാറിന്റെ മാന്ത്രികവിദ്യ. ഓരോ കേന്ദ്രങ്ങളിലും അക്ഷരങ്ങൾ ഏറ്റുവാങ്ങുന്നതിനു മുൻപാണ്, മാജിക് വിദ്യയിലൂടെ പ്രദീപ് അക്ഷരങ്ങൾ പ്രഖ്യാപിച്ചത്. സ്ലേറ്റിൽ പെൻസിൽകൊണ്ട് എഴുതിക്കാണിക്കുന്ന രീതിയിലായിരുന്നു അവതരണം. പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിൽ വിദ്യാർഥികൾക്കു മുൻപിൽ മാജിക് ഷോയും നടത്തി. സ്കൂൾ മുറ്റത്ത് ഹോർത്തൂസ് അക്ഷരജാഥയുടെ വാഹനത്തിനു ചുറ്റും നൂറുകണക്കിനു കുട്ടികളാണു മാജിക് കാണാനുണ്ടായിരുന്നത്. കുട്ടികളെ സ്റ്റേജിലേക്കു ക്ഷണിച്ച് അക്ഷരയാത്രയ്ക്ക് ആവേശം നൽകി. ബാലജനസഖ്യം നിലമ്പൂർ യൂണിയൻ രക്ഷാധികാരികൂടിയാണു പ്രദീപ് കുമാർ. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.