പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി വിസ്തരിച്ചു. ഡിവൈഎസ്പി സി.സുന്ദരനെയാണ് ജഡ്ജി വിനായക റാവു മുൻപാകെ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.അനിൽ ഹാജരായി. അടുത്ത സിറ്റിങ് 27ന് നടക്കും. കേസുമായി

പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി വിസ്തരിച്ചു. ഡിവൈഎസ്പി സി.സുന്ദരനെയാണ് ജഡ്ജി വിനായക റാവു മുൻപാകെ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.അനിൽ ഹാജരായി. അടുത്ത സിറ്റിങ് 27ന് നടക്കും. കേസുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി വിസ്തരിച്ചു. ഡിവൈഎസ്പി സി.സുന്ദരനെയാണ് ജഡ്ജി വിനായക റാവു മുൻപാകെ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.അനിൽ ഹാജരായി. അടുത്ത സിറ്റിങ് 27ന് നടക്കും. കേസുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി വിസ്തരിച്ചു. ഡിവൈഎസ്പി സി.സുന്ദരനെയാണ് ജഡ്ജി വിനായക റാവു മുൻപാകെ വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.അനിൽ ഹാജരായി. അടുത്ത സിറ്റിങ് 27ന് നടക്കും. കേസുമായി ബന്ധപ്പെട്ട ഫോൺ വിളികളുടെ ഉറവിടം സംബന്ധിച്ച് മൊബൈൽ ഫോൺ സേവനദാതാക്കളുടെ കമ്പനി പ്രതിനിധികളായ നോഡൽ ഓഫിസർമാർ ഉൾപ്പെടെ വിസ്താരം കഴിഞ്ഞ 18ന് പൂർത്തിയായി. കേസ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴും സർക്കാർ നൽകിയ ഭൂമിയിൽ അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്നം എങ്ങുമെത്താത്തതിന്റെ വേദനയിലാണു ഹരിതയും കുടുംബവും.