പോക്സോ കേസിൽ 40 വർഷം കഠിനതടവ്
പാലക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി കരടി ഡിവിഷൻ മണലാരു എസ്റ്റേറ്റിലെ മനു ദേവനെ (24) ആണു പാലക്കാട് ഫസ്റ്റ് അഡിഷനൽ സെഷൻസ് ജഡ്ജി (പോക്സോ കോടതി) ആർ.വിനായക റാവു വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴത്തുക
പാലക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി കരടി ഡിവിഷൻ മണലാരു എസ്റ്റേറ്റിലെ മനു ദേവനെ (24) ആണു പാലക്കാട് ഫസ്റ്റ് അഡിഷനൽ സെഷൻസ് ജഡ്ജി (പോക്സോ കോടതി) ആർ.വിനായക റാവു വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴത്തുക
പാലക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി കരടി ഡിവിഷൻ മണലാരു എസ്റ്റേറ്റിലെ മനു ദേവനെ (24) ആണു പാലക്കാട് ഫസ്റ്റ് അഡിഷനൽ സെഷൻസ് ജഡ്ജി (പോക്സോ കോടതി) ആർ.വിനായക റാവു വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴത്തുക
പാലക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി കരടി ഡിവിഷൻ മണലാരു എസ്റ്റേറ്റിലെ മനു ദേവനെ (24) ആണു പാലക്കാട് ഫസ്റ്റ് അഡിഷനൽ സെഷൻസ് ജഡ്ജി (പോക്സോ കോടതി) ആർ.വിനായക റാവു വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണം. ഇല്ലെങ്കിൽ പ്രതി ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണം. 2020 ഓഗസ്റ്റ് 31നും സെപ്റ്റംബർ 9നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ നിന്നു പ്രതിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. പാടഗിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ എ.രമേശ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.