മുടപ്പല്ലൂർ ∙ ഉണക്ക് ബാധിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തം. മുടപ്പല്ലൂർ ടൗണിൽ പൂർണമായും ഉണങ്ങിയ ഒരു മരവും ശിഖിരങ്ങൾ ഏറെക്കുറെ ഉണങ്ങി ദ്രവിച്ച മറ്റൊരു മരവുമുണ്ട്.അപകടാവസ്ഥയിലുള്ള ഈ രണ്ട് മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ബന്ധപ്പെട്ട അധികാരികളോടെല്ലാം പല തവണ

മുടപ്പല്ലൂർ ∙ ഉണക്ക് ബാധിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തം. മുടപ്പല്ലൂർ ടൗണിൽ പൂർണമായും ഉണങ്ങിയ ഒരു മരവും ശിഖിരങ്ങൾ ഏറെക്കുറെ ഉണങ്ങി ദ്രവിച്ച മറ്റൊരു മരവുമുണ്ട്.അപകടാവസ്ഥയിലുള്ള ഈ രണ്ട് മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ബന്ധപ്പെട്ട അധികാരികളോടെല്ലാം പല തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടപ്പല്ലൂർ ∙ ഉണക്ക് ബാധിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തം. മുടപ്പല്ലൂർ ടൗണിൽ പൂർണമായും ഉണങ്ങിയ ഒരു മരവും ശിഖിരങ്ങൾ ഏറെക്കുറെ ഉണങ്ങി ദ്രവിച്ച മറ്റൊരു മരവുമുണ്ട്.അപകടാവസ്ഥയിലുള്ള ഈ രണ്ട് മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ബന്ധപ്പെട്ട അധികാരികളോടെല്ലാം പല തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടപ്പല്ലൂർ ∙ ഉണക്ക് ബാധിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തം. മുടപ്പല്ലൂർ ടൗണിൽ പൂർണമായും ഉണങ്ങിയ ഒരു മരവും ശിഖിരങ്ങൾ ഏറെക്കുറെ ഉണങ്ങി ദ്രവിച്ച മറ്റൊരു മരവുമുണ്ട്.അപകടാവസ്ഥയിലുള്ള ഈ രണ്ട് മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ബന്ധപ്പെട്ട അധികാരികളോടെല്ലാം പല തവണ ആവശ്യപ്പെട്ടിട്ടും നടപടി ആയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.  ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ നവകേരള സദസ്സിൽ പങ്കെടുത്ത് പരാതി കൊടുത്തിട്ടുണ്ടെന്നും ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊതു പ്രവർത്തകനായ ഗഫൂർ മുടപ്പല്ലൂർ പറഞ്ഞു.