കാറ്റിൽ മരം വീണ് കല്ലേപ്പുള്ളിയിൽ വീട് തകർന്നു; ഗൃഹനാഥൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
മരുതറോഡ് ∙ കാറ്റിലും മഴയിലും മരം പൊട്ടി വീണു വീട് തകർന്നു. അസുഖം ബാധിച്ചു വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന ഗൃഹനാഥൻ ശബ്ദം കേട്ടു പുറത്തേക്ക് ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി കിഴക്കേവീട്ടിൽ ശിവരാജന്റെ വീടാണ് റോഡരികിലുള്ള മരം വീണു തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്
മരുതറോഡ് ∙ കാറ്റിലും മഴയിലും മരം പൊട്ടി വീണു വീട് തകർന്നു. അസുഖം ബാധിച്ചു വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന ഗൃഹനാഥൻ ശബ്ദം കേട്ടു പുറത്തേക്ക് ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി കിഴക്കേവീട്ടിൽ ശിവരാജന്റെ വീടാണ് റോഡരികിലുള്ള മരം വീണു തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്
മരുതറോഡ് ∙ കാറ്റിലും മഴയിലും മരം പൊട്ടി വീണു വീട് തകർന്നു. അസുഖം ബാധിച്ചു വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന ഗൃഹനാഥൻ ശബ്ദം കേട്ടു പുറത്തേക്ക് ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി കിഴക്കേവീട്ടിൽ ശിവരാജന്റെ വീടാണ് റോഡരികിലുള്ള മരം വീണു തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്
മരുതറോഡ് ∙ കാറ്റിലും മഴയിലും മരം പൊട്ടി വീണു വീട് തകർന്നു. അസുഖം ബാധിച്ചു വീടിനകത്ത് ഉറങ്ങി കിടന്നിരുന്ന ഗൃഹനാഥൻ ശബ്ദം കേട്ടു പുറത്തേക്ക് ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി കിഴക്കേവീട്ടിൽ ശിവരാജന്റെ വീടാണ് റോഡരികിലുള്ള മരം വീണു തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വീടിന്റെ ഒരുമുറി പൂർണമായി തകർന്നു. ഇതിനുള്ളിലാണു ശിവരാജൻ കിടന്നിരുന്നത്. വീട്ടു സാമഗ്രികളും മറ്റും നശിച്ചു. പഞ്ചായത്ത് അംഗം എം.സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് മരം മുറിച്ചു നീക്കാനും ശിവരാജനെ സുരക്ഷിതമായി മാറ്റാനും സൗകര്യമൊരുക്കി. വില്ലേജ് ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.