മൈലംപുള്ളിയിലെ മിനി മാസ്റ്റ് വിളക്കിൽ നിന്നു വെളിച്ചമില്ല
മുണ്ടൂർ ∙ ഉയരവിളക്കെന്ന പേരു പോലെ വെളിച്ചം ഉയരത്തിൽ മാത്രം. ദേശീയപാത മൈലംപുള്ളിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് മരത്തിനിടയിൽ ആയതിനാൽ വെളിച്ചം ലഭിക്കുന്നില്ലെന്നു പരാതി. തേക്ക് മരച്ചില്ലകളിൽ തടഞ്ഞു വെളിച്ചം നേരായ ദിശയിൽ എത്തുന്നില്ലെന്നാണ് ആക്ഷേപം.നിലവിൽ മരത്തിൽ വെളിച്ചം അലങ്കരിച്ച പോലെയായി.
മുണ്ടൂർ ∙ ഉയരവിളക്കെന്ന പേരു പോലെ വെളിച്ചം ഉയരത്തിൽ മാത്രം. ദേശീയപാത മൈലംപുള്ളിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് മരത്തിനിടയിൽ ആയതിനാൽ വെളിച്ചം ലഭിക്കുന്നില്ലെന്നു പരാതി. തേക്ക് മരച്ചില്ലകളിൽ തടഞ്ഞു വെളിച്ചം നേരായ ദിശയിൽ എത്തുന്നില്ലെന്നാണ് ആക്ഷേപം.നിലവിൽ മരത്തിൽ വെളിച്ചം അലങ്കരിച്ച പോലെയായി.
മുണ്ടൂർ ∙ ഉയരവിളക്കെന്ന പേരു പോലെ വെളിച്ചം ഉയരത്തിൽ മാത്രം. ദേശീയപാത മൈലംപുള്ളിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് മരത്തിനിടയിൽ ആയതിനാൽ വെളിച്ചം ലഭിക്കുന്നില്ലെന്നു പരാതി. തേക്ക് മരച്ചില്ലകളിൽ തടഞ്ഞു വെളിച്ചം നേരായ ദിശയിൽ എത്തുന്നില്ലെന്നാണ് ആക്ഷേപം.നിലവിൽ മരത്തിൽ വെളിച്ചം അലങ്കരിച്ച പോലെയായി.
മുണ്ടൂർ ∙ ഉയരവിളക്കെന്ന പേരു പോലെ വെളിച്ചം ഉയരത്തിൽ മാത്രം. ദേശീയപാത മൈലംപുള്ളിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് മരത്തിനിടയിൽ ആയതിനാൽ വെളിച്ചം ലഭിക്കുന്നില്ലെന്നു പരാതി. തേക്ക് മരച്ചില്ലകളിൽ തടഞ്ഞു വെളിച്ചം നേരായ ദിശയിൽ എത്തുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ മരത്തിൽ വെളിച്ചം അലങ്കരിച്ച പോലെയായി. അതേസമയം, ഈ വിളക്കു വന്നതോടെ പ്രദേശത്തുണ്ടായിരുന്ന മറ്റു വഴിവിളക്കുകൾ ഇല്ലാതാവുകയും ചെയ്തു. വിളക്കിന്റെ പ്രയോജനം കിട്ടണമെങ്കിൽ മരച്ചില്ലകൾ വെട്ടിമാറ്റണമെന്നു നാട്ടുകാർ പറയുന്നു. എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ് ഉയരവിളക്ക് സ്ഥാപിച്ചത്.