കനത്ത മഴ; ഇരുപതോളം ഏക്കർ നെൽക്കൃഷി നശിച്ചു
കോട്ടായി∙ കാവുപാടം പാടശേഖരത്തിൽ കനത്ത മഴയിൽ ഇരുപതോളം ഏക്കർ നെൽക്കൃഷി വീണു നശിച്ചു. വെള്ളം കയറിയാണ് വിള നാശം സംഭവിച്ചിട്ടുള്ളത്. കൊയ്ത്ത് നടത്താൻ പാകമായ കൃഷിയാണ് മഴയിൽ വീണ് വെള്ളത്തിലായത്. ഉമ വിത്ത് നടീൽ നടത്തിയ പാടശേഖരത്തിൽ മികച്ച വിളവു ലഭിക്കേണ്ട കൃഷി വീണ് നശിച്ചത് കർഷകർക്കു വലിയ തിരിച്ചടിയായി.
കോട്ടായി∙ കാവുപാടം പാടശേഖരത്തിൽ കനത്ത മഴയിൽ ഇരുപതോളം ഏക്കർ നെൽക്കൃഷി വീണു നശിച്ചു. വെള്ളം കയറിയാണ് വിള നാശം സംഭവിച്ചിട്ടുള്ളത്. കൊയ്ത്ത് നടത്താൻ പാകമായ കൃഷിയാണ് മഴയിൽ വീണ് വെള്ളത്തിലായത്. ഉമ വിത്ത് നടീൽ നടത്തിയ പാടശേഖരത്തിൽ മികച്ച വിളവു ലഭിക്കേണ്ട കൃഷി വീണ് നശിച്ചത് കർഷകർക്കു വലിയ തിരിച്ചടിയായി.
കോട്ടായി∙ കാവുപാടം പാടശേഖരത്തിൽ കനത്ത മഴയിൽ ഇരുപതോളം ഏക്കർ നെൽക്കൃഷി വീണു നശിച്ചു. വെള്ളം കയറിയാണ് വിള നാശം സംഭവിച്ചിട്ടുള്ളത്. കൊയ്ത്ത് നടത്താൻ പാകമായ കൃഷിയാണ് മഴയിൽ വീണ് വെള്ളത്തിലായത്. ഉമ വിത്ത് നടീൽ നടത്തിയ പാടശേഖരത്തിൽ മികച്ച വിളവു ലഭിക്കേണ്ട കൃഷി വീണ് നശിച്ചത് കർഷകർക്കു വലിയ തിരിച്ചടിയായി.
കോട്ടായി∙ കാവുപാടം പാടശേഖരത്തിൽ കനത്ത മഴയിൽ ഇരുപതോളം ഏക്കർ നെൽക്കൃഷി വീണു നശിച്ചു. വെള്ളം കയറിയാണ് വിള നാശം സംഭവിച്ചിട്ടുള്ളത്. കൊയ്ത്ത് നടത്താൻ പാകമായ കൃഷിയാണ് മഴയിൽ വീണ് വെള്ളത്തിലായത്. ഉമ വിത്ത് നടീൽ നടത്തിയ പാടശേഖരത്തിൽ മികച്ച വിളവു ലഭിക്കേണ്ട കൃഷി വീണ് നശിച്ചത് കർഷകർക്കു വലിയ തിരിച്ചടിയായി.
വിള ഇൻഷുറൻസ് നടത്തിയെങ്കിലും ഒരു പാടശേഖരത്തിൽ അൻപത് ശതമാനം കൃഷിനാശം സംഭവിച്ചാൽ മാത്രമാണ് കർഷകനു ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. ഒരു കർഷകന്റെ ഒരേക്കർ കൃഷി നശിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിനാശത്തിന്റെ വ്യാപ്തി കണക്കാക്കി പാടശേഖരത്തിലെ മുഴുവൻ കർഷകർക്കും ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കാൻ നടപടി വേണമെന്നു പാടശേഖര സമിതി ആവശ്യപ്പെട്ടു.