ധ; ധനം: വിദ്യാധനം; ഹോർത്തൂസ് അക്ഷര പ്രയാണം
‘കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുന്തോറുമേറിടും മേന്മനൽകും മരിച്ചാലും വിദ്യതന്നെ മഹാധനം’ ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വാക്കുകളാണിവ. ധനം അഥവാ സമ്പത്ത് എന്ന വാക്കിനെ ഓർമിപ്പിക്കുന്ന ‘ധ’ എന്ന അക്ഷരമാണു പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ നിന്നു ഹോർത്തൂസ് വേദിയിലേക്ക് ഏറ്റുവാങ്ങിയത്. വിദ്യ എന്ന ധനമാണു
‘കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുന്തോറുമേറിടും മേന്മനൽകും മരിച്ചാലും വിദ്യതന്നെ മഹാധനം’ ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വാക്കുകളാണിവ. ധനം അഥവാ സമ്പത്ത് എന്ന വാക്കിനെ ഓർമിപ്പിക്കുന്ന ‘ധ’ എന്ന അക്ഷരമാണു പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ നിന്നു ഹോർത്തൂസ് വേദിയിലേക്ക് ഏറ്റുവാങ്ങിയത്. വിദ്യ എന്ന ധനമാണു
‘കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുന്തോറുമേറിടും മേന്മനൽകും മരിച്ചാലും വിദ്യതന്നെ മഹാധനം’ ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വാക്കുകളാണിവ. ധനം അഥവാ സമ്പത്ത് എന്ന വാക്കിനെ ഓർമിപ്പിക്കുന്ന ‘ധ’ എന്ന അക്ഷരമാണു പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ നിന്നു ഹോർത്തൂസ് വേദിയിലേക്ക് ഏറ്റുവാങ്ങിയത്. വിദ്യ എന്ന ധനമാണു
‘കൊണ്ടുപോകില്ല ചോരന്മാർ
കൊടുക്കുന്തോറുമേറിടും
മേന്മനൽകും മരിച്ചാലും
വിദ്യതന്നെ മഹാധനം’
ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ വാക്കുകളാണിവ. ധനം അഥവാ സമ്പത്ത് എന്ന വാക്കിനെ ഓർമിപ്പിക്കുന്ന ‘ധ’ എന്ന അക്ഷരമാണു പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ നിന്നു ഹോർത്തൂസ് വേദിയിലേക്ക് ഏറ്റുവാങ്ങിയത്. വിദ്യ എന്ന ധനമാണു സ്വീകരിക്കേണ്ടതെന്നു വർഷങ്ങൾക്കു മുൻപേ മലയാളികളെ നവോത്ഥാന നായകർ പഠിപ്പിച്ചു. വിദ്യകൊണ്ടു പ്രബുദ്ധരാകാനാണു ശ്രീനാരായണ ഗുരുവും ജനങ്ങളോടു പറഞ്ഞത്. വിദ്യാധനം സർവധനാൽ പ്രധാനമെന്നു വിദ്യാർഥികളെ വീണ്ടും ഓർമിപ്പിച്ചുകൊണ്ടാണ് അക്ഷരപ്രയാണം ക്യാംപസിലെത്തിയത്.
വിദ്യാധനത്തെ ഓർമിപ്പിക്കുന്ന ‘ധ’ എന്ന അക്ഷരം ഗവ.വിക്ടോറിയ കോളജ് പ്രിൻസിപ്പൽ ഡോ. പി.എം.നജീബിൽ നിന്നു സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ പി.സുരേഷ് കുമാർ ഏറ്റുവാങ്ങി.ഗായകൻ പ്രണവം ശശിയുടെ നാടൻപാട്ട് അവതരണത്തോടെയാണു ജില്ലയിലെ അക്ഷരപ്രയാണം സമാപിച്ചത്.