റോഡിൽ ആഴത്തിൽ കുഴി; നികത്താൻ നടപടിയില്ല
മണക്കാല∙ ജംക്‌ഷനു സമീപത്തു നിന്നു മൂന്നാളത്തേക്കുള്ള റോഡിൽ ആഴത്തിലുള്ള കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.മണക്കാല ഗവ. യുപി സ്കൂളിന്റെ ഭാഗത്താണു കുഴി രൂപപ്പെട്ടത്. ആഴത്തിലുള്ള കുഴിയായതിനാൽ അപകട സാധ്യത കൂടുതലാണ്. രാത്രിയിൽ കുഴി കാണാതെ ഇരുചക്രയാത്രികർ കുഴിയിൽ അകപ്പെടുന്നുണ്ട്.സ്കൂളിന്റെ
മണക്കാല∙ ജംക്‌ഷനു സമീപത്തു നിന്നു മൂന്നാളത്തേക്കുള്ള റോഡിൽ ആഴത്തിലുള്ള കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.മണക്കാല ഗവ. യുപി സ്കൂളിന്റെ ഭാഗത്താണു കുഴി രൂപപ്പെട്ടത്. ആഴത്തിലുള്ള കുഴിയായതിനാൽ അപകട സാധ്യത കൂടുതലാണ്. രാത്രിയിൽ കുഴി കാണാതെ ഇരുചക്രയാത്രികർ കുഴിയിൽ അകപ്പെടുന്നുണ്ട്.സ്കൂളിന്റെ
മണക്കാല∙ ജംക്‌ഷനു സമീപത്തു നിന്നു മൂന്നാളത്തേക്കുള്ള റോഡിൽ ആഴത്തിലുള്ള കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.മണക്കാല ഗവ. യുപി സ്കൂളിന്റെ ഭാഗത്താണു കുഴി രൂപപ്പെട്ടത്. ആഴത്തിലുള്ള കുഴിയായതിനാൽ അപകട സാധ്യത കൂടുതലാണ്. രാത്രിയിൽ കുഴി കാണാതെ ഇരുചക്രയാത്രികർ കുഴിയിൽ അകപ്പെടുന്നുണ്ട്.സ്കൂളിന്റെ
മണക്കാല∙ ജംക്‌ഷനു സമീപത്തു നിന്നു മൂന്നാളത്തേക്കുള്ള റോഡിൽ ആഴത്തിലുള്ള കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. മണക്കാല ഗവ. യുപി സ്കൂളിന്റെ ഭാഗത്താണു കുഴി രൂപപ്പെട്ടത്. ആഴത്തിലുള്ള കുഴിയായതിനാൽ അപകട സാധ്യത കൂടുതലാണ്. രാത്രിയിൽ കുഴി കാണാതെ ഇരുചക്രയാത്രികർ കുഴിയിൽ അകപ്പെടുന്നുണ്ട്. സ്കൂളിന്റെ ഭാഗത്തായതിനാൽ കുട്ടികൾക്കും ഭീഷണിയാണ്. മണക്കാല ഭാഗത്തുള്ളവർക്കു മൂന്നാളം, അടൂർ ബൈപാസ്, പന്തളം തുടങ്ങിയിടങ്ങളിലേക്കു പോകുന്നതിനുള്ള എഴുപ്പവഴിയാണിത്. ഇതിനാൽ ഇതുവഴി നൂറുകണക്കിനു വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. എന്നിട്ടും ഈ അപകടക്കെണിയായി മാറിയ കുഴി ഇതുവരെ അടയ്ക്കുന്നതിനു പിഡബ്ല്യുഡി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.