പോക്സോ കേസിൽ 5 വർഷം കഠിന തടവ്
പത്തനംതിട്ട ∙ പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും . പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം അധിക കഠിനതടവ് അനുഭവിക്കണം.കുന്നന്താനം, മൈലക്കാട്, ഇല്ലത്ത് വീട്ടിൽ ജയിംസിന് (44) ആണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ
പത്തനംതിട്ട ∙ പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും . പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം അധിക കഠിനതടവ് അനുഭവിക്കണം.കുന്നന്താനം, മൈലക്കാട്, ഇല്ലത്ത് വീട്ടിൽ ജയിംസിന് (44) ആണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ
പത്തനംതിട്ട ∙ പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും . പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം അധിക കഠിനതടവ് അനുഭവിക്കണം.കുന്നന്താനം, മൈലക്കാട്, ഇല്ലത്ത് വീട്ടിൽ ജയിംസിന് (44) ആണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ
പത്തനംതിട്ട ∙ പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും . പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം അധിക കഠിനതടവ് അനുഭവിക്കണം. കുന്നന്താനം, മൈലക്കാട്, ഇല്ലത്ത് വീട്ടിൽ ജയിംസിന് (44) ആണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. 2022 നവംബറിൽ പ്രതിയുടെ വീട്ടിൽ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത്. ബന്ധുക്കളുടെ പരാതിയിൽ കീഴ്‌വായ്പൂര് പൊലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന വിപിൻ ഗോപിനാഥാണ്.