വെള്ളറടയിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരുക്ക്, 15000 രൂപയിലേറെ നാശനഷ്ടം
വെള്ളറട∙ വനമേഖലയിൽ നിന്ന് ഏറെ അകലെയുള്ള വെള്ളറട ജംക്‌ഷനിലും പരിസരത്തും പട്ടാപ്പകൽ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ വൈകിട്ട് 4.30നാണ് കാട്ടുപന്നികൾ നാട്ടിലിറങ്ങിയത്. കാനക്കോട് ഭാഗത്തു നിന്നു ചെമ്പൂരിലേക്ക് നീളുന്ന റോഡിൽ ജെഎം ഹാളിനടുത്താണ് പന്നികൂട്ടം ആദ്യം എത്തിയത്. പകുതിയിലേറെയും കൂവക്കാര ഭാഗത്തേക്ക് ഓടി.
വെള്ളറട∙ വനമേഖലയിൽ നിന്ന് ഏറെ അകലെയുള്ള വെള്ളറട ജംക്‌ഷനിലും പരിസരത്തും പട്ടാപ്പകൽ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ വൈകിട്ട് 4.30നാണ് കാട്ടുപന്നികൾ നാട്ടിലിറങ്ങിയത്. കാനക്കോട് ഭാഗത്തു നിന്നു ചെമ്പൂരിലേക്ക് നീളുന്ന റോഡിൽ ജെഎം ഹാളിനടുത്താണ് പന്നികൂട്ടം ആദ്യം എത്തിയത്. പകുതിയിലേറെയും കൂവക്കാര ഭാഗത്തേക്ക് ഓടി.
വെള്ളറട∙ വനമേഖലയിൽ നിന്ന് ഏറെ അകലെയുള്ള വെള്ളറട ജംക്‌ഷനിലും പരിസരത്തും പട്ടാപ്പകൽ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ വൈകിട്ട് 4.30നാണ് കാട്ടുപന്നികൾ നാട്ടിലിറങ്ങിയത്. കാനക്കോട് ഭാഗത്തു നിന്നു ചെമ്പൂരിലേക്ക് നീളുന്ന റോഡിൽ ജെഎം ഹാളിനടുത്താണ് പന്നികൂട്ടം ആദ്യം എത്തിയത്. പകുതിയിലേറെയും കൂവക്കാര ഭാഗത്തേക്ക് ഓടി.
വെള്ളറട∙ വനമേഖലയിൽ നിന്ന് ഏറെ അകലെയുള്ള വെള്ളറട ജംക്‌ഷനിലും പരിസരത്തും പട്ടാപ്പകൽ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ വൈകിട്ട് 4.30നാണ് കാട്ടുപന്നികൾ നാട്ടിലിറങ്ങിയത്. കാനക്കോട് ഭാഗത്തു നിന്നു ചെമ്പൂരിലേക്ക് നീളുന്ന റോഡിൽ ജെഎം ഹാളിനടുത്താണ് പന്നികൂട്ടം ആദ്യം എത്തിയത്. പകുതിയിലേറെയും കൂവക്കാര ഭാഗത്തേക്ക് ഓടി.
ഇവയിലൊന്ന് ഒരു വീടിന്റെ ഗേറ്റിൽ കുറേ നേരം കുടുങ്ങി കിടന്നു. 3 പന്നികൾ ജംക്‌ഷനിലേക്കു വന്നു. ഒരു പന്നി ആനപ്പാറ റോഡിലെ കെപിഎം ഹാളിനടുത്തെത്തി റബർ തോട്ടത്തിലേക്ക് മറഞ്ഞു. ഓണാഘോഷം നടക്കുന്നതിനാൽ ജംക്‌ഷനിൽ പതിവിൽ കവിഞ്ഞ ജനത്തിരക്ക് ഉണ്ടായിരുന്നു. സമീപത്തെ കടയിൽ കടന്നു കയറിയ പന്നികൾ 15000 രൂപയിലേറെ നഷ്ടമുണ്ടാക്കി. ഒരാളെ ഇടിച്ച് പരുക്കേൽപിച്ചു.