ആശുപത്രി റോഡിൽ റേസിങ്; സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട യുവാവ് അറസ്റ്റിൽ, പിഴയും
തിരുവനന്തപുരം∙ തിരക്കേറിയ മെഡിക്കൽ കോളജ് ആശുപത്രി റോഡിലൂടെ രൂപമാറ്റം വരുത്തിയ ബൈക്കിൽ റേസിങ് നടത്തി അപകടമുണ്ടാക്കിയ യുവാവിനെ പൊലീസ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി മനുകൃഷ്ണയെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ഞായർ വൈകിട്ട് 5ന് ആയിരുന്നു അപകടം. ആക്കുളം–ഉള്ളൂർ റോഡിൽ അഭ്യാസ പ്രകടം നടത്തി പാഞ്ഞുവന്ന ബൈക്ക് മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പട്ടം സ്വദേശിയായ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു. ബൈക്ക് നാട്ടുകാർ തടഞ്ഞിട്ടു. പൊലീസ് എത്തി മനുവിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം∙ തിരക്കേറിയ മെഡിക്കൽ കോളജ് ആശുപത്രി റോഡിലൂടെ രൂപമാറ്റം വരുത്തിയ ബൈക്കിൽ റേസിങ് നടത്തി അപകടമുണ്ടാക്കിയ യുവാവിനെ പൊലീസ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി മനുകൃഷ്ണയെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ഞായർ വൈകിട്ട് 5ന് ആയിരുന്നു അപകടം. ആക്കുളം–ഉള്ളൂർ റോഡിൽ അഭ്യാസ പ്രകടം നടത്തി പാഞ്ഞുവന്ന ബൈക്ക് മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പട്ടം സ്വദേശിയായ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു. ബൈക്ക് നാട്ടുകാർ തടഞ്ഞിട്ടു. പൊലീസ് എത്തി മനുവിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം∙ തിരക്കേറിയ മെഡിക്കൽ കോളജ് ആശുപത്രി റോഡിലൂടെ രൂപമാറ്റം വരുത്തിയ ബൈക്കിൽ റേസിങ് നടത്തി അപകടമുണ്ടാക്കിയ യുവാവിനെ പൊലീസ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി മനുകൃഷ്ണയെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ഞായർ വൈകിട്ട് 5ന് ആയിരുന്നു അപകടം. ആക്കുളം–ഉള്ളൂർ റോഡിൽ അഭ്യാസ പ്രകടം നടത്തി പാഞ്ഞുവന്ന ബൈക്ക് മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പട്ടം സ്വദേശിയായ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു. ബൈക്ക് നാട്ടുകാർ തടഞ്ഞിട്ടു. പൊലീസ് എത്തി മനുവിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം∙ തിരക്കേറിയ മെഡിക്കൽ കോളജ് ആശുപത്രി റോഡിലൂടെ രൂപമാറ്റം വരുത്തിയ ബൈക്കിൽ റേസിങ് നടത്തി അപകടമുണ്ടാക്കിയ യുവാവിനെ പൊലീസ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി മനുകൃഷ്ണയെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ഞായർ വൈകിട്ട് 5ന് ആയിരുന്നു അപകടം. ആക്കുളം–ഉള്ളൂർ റോഡിൽ അഭ്യാസ പ്രകടം നടത്തി പാഞ്ഞുവന്ന ബൈക്ക് മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പട്ടം സ്വദേശിയായ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു. ബൈക്ക് നാട്ടുകാർ തടഞ്ഞിട്ടു. പൊലീസ് എത്തി മനുവിനെ അറസ്റ്റ് ചെയ്തു.
പരുക്കേൽക്കാത്തതിനാൽ സ്കൂട്ടർ യാത്രികൻ പരാതി നൽകാതെ പോയി. സുഹൃത്തിന്റെ ബൈക്കിലായിരുന്നു മനു മരണപാച്ചിൽ നടത്തിയതെന്നും അപകടം ഉണ്ടാക്കിയതിന് കേസ് റജിസ്റ്റർ ചെയ്ത ശേഷം വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തി ബൈക്ക് പരിശോധിച്ചു റിപ്പോർട്ട് നൽകി. രൂപമാറ്റം വരുത്തൽ, അപകടകരമായ വിധത്തിൽ വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങൾക്ക് 25,000 രൂപ പിഴ ചുമത്തുമെന്നു പൊലീസ് പറഞ്ഞു.