വാൻ ഡ്രൈവറെ ആക്രമിച്ച കേസ്: സഹോദരങ്ങൾ അറസ്റ്റിൽ
വരന്തരപ്പിള്ളി ∙ ഇഞ്ചക്കുണ്ട് കൽക്കുഴിയിൽ വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ കൽക്കുഴി തെക്കേകൈതയ്ക്കൽ ജിൻസ് (33), ജിന്റോ (32) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കോടാലി സ്വദേശി ഷിൽജോ, പാല സ്വദേശി സുജോ എന്നിവരെകൂടി പിടികൂടാനുണ്ട്. ഇഞ്ചക്കുണ്ട് ഈന്തനച്ചാലിൽ ലൈജുവിനെ (47) തിങ്കൾ
വരന്തരപ്പിള്ളി ∙ ഇഞ്ചക്കുണ്ട് കൽക്കുഴിയിൽ വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ കൽക്കുഴി തെക്കേകൈതയ്ക്കൽ ജിൻസ് (33), ജിന്റോ (32) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കോടാലി സ്വദേശി ഷിൽജോ, പാല സ്വദേശി സുജോ എന്നിവരെകൂടി പിടികൂടാനുണ്ട്. ഇഞ്ചക്കുണ്ട് ഈന്തനച്ചാലിൽ ലൈജുവിനെ (47) തിങ്കൾ
വരന്തരപ്പിള്ളി ∙ ഇഞ്ചക്കുണ്ട് കൽക്കുഴിയിൽ വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ കൽക്കുഴി തെക്കേകൈതയ്ക്കൽ ജിൻസ് (33), ജിന്റോ (32) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കോടാലി സ്വദേശി ഷിൽജോ, പാല സ്വദേശി സുജോ എന്നിവരെകൂടി പിടികൂടാനുണ്ട്. ഇഞ്ചക്കുണ്ട് ഈന്തനച്ചാലിൽ ലൈജുവിനെ (47) തിങ്കൾ
വരന്തരപ്പിള്ളി ∙ ഇഞ്ചക്കുണ്ട് കൽക്കുഴിയിൽ വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ കൽക്കുഴി തെക്കേകൈതയ്ക്കൽ ജിൻസ് (33), ജിന്റോ (32) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കോടാലി സ്വദേശി ഷിൽജോ, പാല സ്വദേശി സുജോ എന്നിവരെകൂടി പിടികൂടാനുണ്ട്.
ഇഞ്ചക്കുണ്ട് ഈന്തനച്ചാലിൽ ലൈജുവിനെ (47) തിങ്കൾ വൈകിട്ടാണ് സംഘം ആക്രമിച്ചത് കൈയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. കാറിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പൊലീസ് എസ്എച്ച്ഒ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.