മുറ്റിച്ചൂർ∙ അയ്യപ്പൻകാവ് ക്ഷേത്രക്കുളത്തിലേക്ക് കാൽ വഴുതി വീണു മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന നീന്തലറിയാത്ത 7–ാം ക്ലാസ് വിദ്യാർഥി ആഷിക്കിനെ കൂട്ടുകാരനായ 8–ാം ക്ലാസ് വിദ്യാർഥി ദേവാനന്ദ് സാഹസികമായി രക്ഷപ്പെടുത്തി. ഞായർ വൈകിട്ട് ഇരുവരും ഫുട്ബോൾ കളി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കാലിലെ ചെളി

മുറ്റിച്ചൂർ∙ അയ്യപ്പൻകാവ് ക്ഷേത്രക്കുളത്തിലേക്ക് കാൽ വഴുതി വീണു മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന നീന്തലറിയാത്ത 7–ാം ക്ലാസ് വിദ്യാർഥി ആഷിക്കിനെ കൂട്ടുകാരനായ 8–ാം ക്ലാസ് വിദ്യാർഥി ദേവാനന്ദ് സാഹസികമായി രക്ഷപ്പെടുത്തി. ഞായർ വൈകിട്ട് ഇരുവരും ഫുട്ബോൾ കളി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കാലിലെ ചെളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറ്റിച്ചൂർ∙ അയ്യപ്പൻകാവ് ക്ഷേത്രക്കുളത്തിലേക്ക് കാൽ വഴുതി വീണു മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന നീന്തലറിയാത്ത 7–ാം ക്ലാസ് വിദ്യാർഥി ആഷിക്കിനെ കൂട്ടുകാരനായ 8–ാം ക്ലാസ് വിദ്യാർഥി ദേവാനന്ദ് സാഹസികമായി രക്ഷപ്പെടുത്തി. ഞായർ വൈകിട്ട് ഇരുവരും ഫുട്ബോൾ കളി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കാലിലെ ചെളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറ്റിച്ചൂർ∙ അയ്യപ്പൻകാവ് ക്ഷേത്രക്കുളത്തിലേക്ക്  കാൽ വഴുതി വീണു മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന നീന്തലറിയാത്ത 7–ാം ക്ലാസ് വിദ്യാർഥി ആഷിക്കിനെ കൂട്ടുകാരനായ 8–ാം ക്ലാസ് വിദ്യാർഥി ദേവാനന്ദ് സാഹസികമായി രക്ഷപ്പെടുത്തി. ഞായർ വൈകിട്ട് ഇരുവരും ഫുട്ബോൾ കളി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കാലിലെ ചെളി കഴുകുമ്പോഴാണു ആഷിക് കുളത്തിൽവീണത്.

ഇതുകണ്ട് ദേവാനന്ദ് കുളത്തിൽ ചാടി. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ദേവാനന്ദും വെള്ളത്തിൽ മുങ്ങി. ഒടുവിൽ സാഹസപ്പെട്ട് ആഷിക്കിനെ രക്ഷപ്പെടുത്തുകയായിരുന്നു. അന്തിക്കാട് ഹൈസ്കൂൾ വിദ്യാർഥിയായ ദേവാനന്ദ് കാരയിൽ ബിജോയിയുടെ മകനാണ്. പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർഥിയായ ആഷിക് കാഞ്ഞിരത്തിങ്കൽ ഹേമന്തിന്റെ മകൻ. ഇരുവരും ട്യൂഷൻ ക്ലാസിലെ സഹപാഠികളാണ്. മണികണ്ഠ ബാലഗോകുലം പ്രവർത്തകർ ദേവാനന്ദിനെ  വീട്ടിലെത്തി പൊന്നാടയണിയിച്ചു.