കുരങ്ങ്, മലയണ്ണാൻ, മയിൽ: വലഞ്ഞ് മലയോര കർഷകർ
വടക്കാഞ്ചേരി ∙ കൊടും ചൂടിനു പുറമേ വന്യ ജീവികളുടെ ശല്യം കൂടിയായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണു നഗരസഭയിലെ അകമല, ചേപ്പലക്കോട്, കുഴിയോട് മലയോര മേഖലയിലെ കർഷകർ.കുരങ്ങും മലയണ്ണാനുമാണു പുതിയ വില്ലന്മാർ. കർഷകരുടെ പറമ്പിലെ പ്ലാവിലും മാവിലും കായ്ക്കുന്ന ചക്കയും മാങ്ങയും രുചി നോക്കാൻ പോലും അവർക്കു
വടക്കാഞ്ചേരി ∙ കൊടും ചൂടിനു പുറമേ വന്യ ജീവികളുടെ ശല്യം കൂടിയായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണു നഗരസഭയിലെ അകമല, ചേപ്പലക്കോട്, കുഴിയോട് മലയോര മേഖലയിലെ കർഷകർ.കുരങ്ങും മലയണ്ണാനുമാണു പുതിയ വില്ലന്മാർ. കർഷകരുടെ പറമ്പിലെ പ്ലാവിലും മാവിലും കായ്ക്കുന്ന ചക്കയും മാങ്ങയും രുചി നോക്കാൻ പോലും അവർക്കു
വടക്കാഞ്ചേരി ∙ കൊടും ചൂടിനു പുറമേ വന്യ ജീവികളുടെ ശല്യം കൂടിയായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണു നഗരസഭയിലെ അകമല, ചേപ്പലക്കോട്, കുഴിയോട് മലയോര മേഖലയിലെ കർഷകർ.കുരങ്ങും മലയണ്ണാനുമാണു പുതിയ വില്ലന്മാർ. കർഷകരുടെ പറമ്പിലെ പ്ലാവിലും മാവിലും കായ്ക്കുന്ന ചക്കയും മാങ്ങയും രുചി നോക്കാൻ പോലും അവർക്കു
വടക്കാഞ്ചേരി ∙ കൊടും ചൂടിനു പുറമേ വന്യ ജീവികളുടെ ശല്യം കൂടിയായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണു നഗരസഭയിലെ അകമല, ചേപ്പലക്കോട്, കുഴിയോട് മലയോര മേഖലയിലെ കർഷകർ. കുരങ്ങും മലയണ്ണാനുമാണു പുതിയ വില്ലന്മാർ. കർഷകരുടെ പറമ്പിലെ പ്ലാവിലും മാവിലും കായ്ക്കുന്ന ചക്കയും മാങ്ങയും രുചി നോക്കാൻ പോലും അവർക്കു ലഭിക്കുന്നില്ല. പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ രാവും പകലും കർഷകർ കാവലിരിക്കേണ്ട അവസ്ഥയിലാണ്. ഇവിടങ്ങളിൽ മയിൽ ശല്യവും രൂക്ഷം. കർഷകരെ സഹായിക്കാനാവാത്ത നിസ്സഹായാവസ്ഥയിലാണു വനം വകുപ്പും.