ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു; ആശങ്ക
മാള ∙ വലിയപറമ്പിലും സമീപങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. മഴ ശക്തമായതോടെയാണ് ഇവ വ്യാപിച്ചിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും മതിലുകളിലും ചെടികളിലുമെല്ലാം പറ്റിച്ചേർന്നിരിക്കുകയാണ്. രാത്രിയാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. നാട്ടുകാർ ഉപ്പു ലായനി തളിച്ച് ഇവയെ നശിപ്പിക്കുന്നുണ്ടെങ്കിലും
മാള ∙ വലിയപറമ്പിലും സമീപങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. മഴ ശക്തമായതോടെയാണ് ഇവ വ്യാപിച്ചിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും മതിലുകളിലും ചെടികളിലുമെല്ലാം പറ്റിച്ചേർന്നിരിക്കുകയാണ്. രാത്രിയാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. നാട്ടുകാർ ഉപ്പു ലായനി തളിച്ച് ഇവയെ നശിപ്പിക്കുന്നുണ്ടെങ്കിലും
മാള ∙ വലിയപറമ്പിലും സമീപങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. മഴ ശക്തമായതോടെയാണ് ഇവ വ്യാപിച്ചിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും മതിലുകളിലും ചെടികളിലുമെല്ലാം പറ്റിച്ചേർന്നിരിക്കുകയാണ്. രാത്രിയാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. നാട്ടുകാർ ഉപ്പു ലായനി തളിച്ച് ഇവയെ നശിപ്പിക്കുന്നുണ്ടെങ്കിലും
മാള ∙ വലിയപറമ്പിലും സമീപങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. മഴ ശക്തമായതോടെയാണ് ഇവ വ്യാപിച്ചിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും മതിലുകളിലും ചെടികളിലുമെല്ലാം പറ്റിച്ചേർന്നിരിക്കുകയാണ്. രാത്രിയാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. നാട്ടുകാർ ഉപ്പു ലായനി തളിച്ച് ഇവയെ നശിപ്പിക്കുന്നുണ്ടെങ്കിലും തണുപ്പുള്ള മേഖലകളിൽ ഒച്ചുകൾ താവളമാക്കുകയാണ്. ചത്ത ഒച്ചുകളുടെ പുറന്തോടുകൾ പലയിടത്തും അവശേഷിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ആശങ്കയുണ്ട്. കൃഷിയിടങ്ങളിലേക്കും ഇവ വ്യാപിച്ചിട്ടുണ്ട്.