സരോജിനിയമ്മയ്ക്ക് വയസ്സ് 85; ചിട്ട ഇങ്ങനെ: 2 മണിക്കൂർ പത്രവായന, ആഴ്ചയിൽ 4 നോവൽ
ഒല്ലൂർ ∙ ദിവസവും 2 മണിക്കൂർ പത്രവായന, ആഴ്ചയിൽ 4 നോവൽ വായന. എഴുത്തുകാരിയും കവയിത്രിയുമല്ലാത്ത 85കാരിയായ ഒരു വീട്ടമ്മയുടെ വായനശീലമാണിത്. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തലോർ കൊല്ലേരി വീട്ടിൽ കെ.സരോജിനിയമ്മയാണു ഈ വായനക്കാരി. തലോർ ഗ്രാമീണ വായനശാലയിലെ പുസ്തക വിതരണ റജിസ്റ്ററിലെ കണക്ക് പ്രകാരം
ഒല്ലൂർ ∙ ദിവസവും 2 മണിക്കൂർ പത്രവായന, ആഴ്ചയിൽ 4 നോവൽ വായന. എഴുത്തുകാരിയും കവയിത്രിയുമല്ലാത്ത 85കാരിയായ ഒരു വീട്ടമ്മയുടെ വായനശീലമാണിത്. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തലോർ കൊല്ലേരി വീട്ടിൽ കെ.സരോജിനിയമ്മയാണു ഈ വായനക്കാരി. തലോർ ഗ്രാമീണ വായനശാലയിലെ പുസ്തക വിതരണ റജിസ്റ്ററിലെ കണക്ക് പ്രകാരം
ഒല്ലൂർ ∙ ദിവസവും 2 മണിക്കൂർ പത്രവായന, ആഴ്ചയിൽ 4 നോവൽ വായന. എഴുത്തുകാരിയും കവയിത്രിയുമല്ലാത്ത 85കാരിയായ ഒരു വീട്ടമ്മയുടെ വായനശീലമാണിത്. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തലോർ കൊല്ലേരി വീട്ടിൽ കെ.സരോജിനിയമ്മയാണു ഈ വായനക്കാരി. തലോർ ഗ്രാമീണ വായനശാലയിലെ പുസ്തക വിതരണ റജിസ്റ്ററിലെ കണക്ക് പ്രകാരം
ഒല്ലൂർ ∙ ദിവസവും 2 മണിക്കൂർ പത്രവായന, ആഴ്ചയിൽ 4 നോവൽ വായന. എഴുത്തുകാരിയും കവയിത്രിയുമല്ലാത്ത 85കാരിയായ ഒരു വീട്ടമ്മയുടെ വായനശീലമാണിത്. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തലോർ കൊല്ലേരി വീട്ടിൽ കെ.സരോജിനിയമ്മയാണു ഈ വായനക്കാരി. തലോർ ഗ്രാമീണ വായനശാലയിലെ പുസ്തക വിതരണ റജിസ്റ്ററിലെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തെ മികച്ച വായനക്കാരിയും സരോജിനിയമ്മതന്നെ. കർക്കടക മാസത്തിൽ തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് എല്ലാവർഷവും വായിച്ചു പൂർത്തിയാക്കും. കഴിഞ്ഞ ദിവസം നടന്ന വായനശാലയുടെ വാർഷികാഘോഷ വേളയിൽ എഴുത്തുകാരൻ ചെറാട്ട് ബാലകൃഷ്ണൻ സരോജനിയമ്മയെ ആദരിച്ചു. വായനശാല പ്രസിഡന്റ് രാജൻ തലോർ, സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.