പിതാവിനെ ചവിട്ടി മകനെ ലഹരി നൽകാൻ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ അറസ്റ്റ് ചെയ്തു

അന്തിക്കാട്∙ പിതാവിനെ ചവിട്ടിവീഴ്ത്തി, പ്രായപൂർത്തിയാകാത്ത മകനെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതി താന്ന്യം തെക്കിനിയേടത്ത് വിവേകിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം കുട്ടിയെ ബലമായി
അന്തിക്കാട്∙ പിതാവിനെ ചവിട്ടിവീഴ്ത്തി, പ്രായപൂർത്തിയാകാത്ത മകനെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതി താന്ന്യം തെക്കിനിയേടത്ത് വിവേകിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം കുട്ടിയെ ബലമായി
അന്തിക്കാട്∙ പിതാവിനെ ചവിട്ടിവീഴ്ത്തി, പ്രായപൂർത്തിയാകാത്ത മകനെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതി താന്ന്യം തെക്കിനിയേടത്ത് വിവേകിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം കുട്ടിയെ ബലമായി
അന്തിക്കാട്∙ പിതാവിനെ ചവിട്ടിവീഴ്ത്തി, പ്രായപൂർത്തിയാകാത്ത മകനെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതി താന്ന്യം തെക്കിനിയേടത്ത് വിവേകിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണു കേസ്. പ്രതി വലപ്പാട് സ്റ്റേഷനിൽ ഉൾപ്പെടെ 14 കേസുകളിൽപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ടി. അഭിലാഷ്, സിപിഒമാരായ സജു, ഷാജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.